Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശരീയത്തിൽ വിട്ടുവീഴ്ച ചെയ്യില്ല´: ഏകീകൃത സിവിൽ കോഡ് നിയമം അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ്


കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബില്ലിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുമുതൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ആരംഭിക്കും. അതേസമയം ബിലിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി യിരിക്കുകയാണ് . ബില്ലിനെതിരെ ഡെറാഡൂണിൽ പ്രതിഷേധമുയർന്നിരുന്നു. ശരീയത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ (Muslims) അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ് സംഘടന വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡ് ബില്ലിൽ നിന്ന് ആദിവാസികൾക്ക് ഇളവ് നൽകിയ സംഭവം എടുത്തു കാട്ടിക്കൊണ്ടാണ് ജമിയത്ത്-ഉലമ-ഇ-ഹിന്ദ് രംഗത്തെത്തിയത്. ഈ നിയമത്തിൽ നിന്ന് ആദിവാസി സമൂഹത്തെ മാറ്റിനിർത്താൻ കഴിയുമെങ്കിൽ, ഭരണഘടനയിൽ നൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്താനും കഴിയുമെന്ന് സംഘടന പറഞ്ഞു. ഈ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജാമിയത്ത് മേധാവി മൗലാന അർഷാദ് മദനി പ്രസ്താവനയിൽ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചപ്പോൾ പട്ടികവർഗക്കാരെ ഈ നിർദ്ദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.


Read Previous

ജനങ്ങളുടെ കിടപ്പുമുറികളിലും ബിജെപി എത്തി´: ഉത്തരാഖണ്ഡ് സിവിൽ കോഡിൻ്റെ ലിവ്-ഇൻ റിലേഷൻഷിപ്പ് നിയമങ്ങളിൽ പ്രതിഷേധം

Read Next

പ്രവാസി സംഘടനകള്‍ ധാര്‍മ്മിക വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം : സിംസാറുല്‍ ഹഖ് ഹുദവി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »