ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാളിയുടെ ഗൃഹാതുരമായ ഒരു ഓർമകൂടിയാണ് തിരുവോണം. കർക്കടകത്തിലെ വറുതികൾ അവസാനിപ്പിച്ച് ചിങ്ങമാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകൾ വന്നെത്തുകയായി. തുമ്പയും തുളസിയും മുക്കിറ്റിയുമൊക്കെ നിറഞ്ഞ തൊടികളും വീട്ടുമുറ്റങ്ങളും ഇന്ന് ഏറെക്കുറെ അന്യമായെങ്കിലും മാർക്കറ്റിൽ നിന്ന് പൂക്കൾ വാങ്ങിച്ച് പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളികൾ ഓണത്തെ ചേർത്തുപിടിക്കുന്നുണ്ട്. അതിന് തെളിവാണ് ഓരോ
തിരുവനന്തപുരം: തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്. പാലക്കാട് ജില്ലയിലെ ആദിവാസി ഗ്രാമമായ അട്ടപ്പാടിയും ഓണാഘോഷത്തിൻ്റെ തിരക്കിലാണ്. ഓണത്തിന് ലോറിയിൽ ലോഡായി വരുന്ന പൂക്കളില്ലേ? വീടിൻ്റെ ഉമ്മറത്ത് മനോ ഹരമായ പൂക്കളം തീർക്കാനായി വരുന്ന പൂക്കൾ. മാരുതിയെപ്പോലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് ഇത്തരം പൂക്കൾ വിപണിയിലെത്തുന്നത്.
കണ്ണൂർ : ഓണം വന്നാലും ഉണ്ണി പിറന്നാലും മലബാറുകാര്‍ക്ക് മുഖ്യം നോണ്‍വെജ് തന്നെ എന്നൊരു ചൊല്ലുണ്ട്. എന്നാൽ കണ്ണൂർ, തലശ്ശേരി, മാഹി സ്ഥലങ്ങളിൽ ഓണസദ്യക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് നോക്കിയാല്ലോ. തിരുവോണ സദ്യയുടെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. പാളയൻകോടന്‍ പഴവും പശുവിന്‍ നെയ്യും പഞ്ചസാരയും പപ്പടവും ചേര്‍ത്ത് കഴിക്കുന്ന രീതിയാണ്
കോഴിക്കോട്: വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഉൾപ്പെടെ കുതിച്ചുയർന്ന വിലയിൽ പൊള്ളി ഓണസദ്യയും. മൂന്ന്, അഞ്ച് പേർക്കുള്ള സദ്യ കിറ്റിന് 200 മുതൽ 400 രൂപ വരെയാണ് കൂടിയത്. സാമ്പാർ, അവിയൽ, ഉപ്പേരി, പായസം തുടങ്ങി എല്ലാറ്റിനും വെളിച്ചെണ്ണയും തേങ്ങയും വേണം. പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, കായം
ശർക്കര ഉപ്പേരിയുടെ മധുരമില്ലാതെ എന്ത് ഓണസദ്യ അല്ലേ? വേണ്ട ചേരുവകൾ നേന്ത്ര കായ - 2 കിലോ ശർക്കര - 1 കിലോ ചുക്ക് പൊടി - 2 സ്പൂൺ ഏലയ്ക്ക -1 സ്പൂൺ എണ്ണ - 1/2 ലിറ്റർ തയ്യാറാക്കുന്ന വിധം നേന്ത്രക്കായ ഒത്തിരി പഴുക്കാത്തത് നോക്കി
മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പ മാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോ ഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവര്‍ക്ക്
കോട്ടയം : അടുക്കളയിൽ പൂരാടം മുതലേ തുടങ്ങുന്ന സദ്യവട്ടത്തിന്റെ കാലം കഴിഞ്ഞു. ഇന്നെല്ലാം ഇൻസ്റ്റന്റായതോടെ സദ്യയും ആ വഴിയ്ക്ക് തന്നെ. ഓണ വിപണിയിലെ താരം ഇന്ന് ഓണസദ്യയാണ്. ഒരു കാൾ മാത്രം മതി. സകലവിഭവങ്ങളും തൂശനിലയും സഹിതം ഓണസദ്യ വീട്ടിലെത്തും. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് പാചകത്തിന്റെ തിരക്കും ടെൻഷനുമില്ല. പകരം
കൊച്ചി: ഓണാഘോഷത്തില്‍ തിരുവാതിരക്കളിയ്ക്ക് ചുവട് വച്ച് എറണാകുളം കലക്ടര്‍. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് കലക്ടര്‍ ജി പ്രിയങ്ക ഐഎഎസ് നേതൃത്വം നല്‍കിയ തിരുവാതിരകളി അരങ്ങേറിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ജില്ലാ കലക്ടറെ ജീവനക്കാര്‍ ആഘോഷ പരിപാടിയിലേക്ക് ആനയിച്ചത്. ജില്ലാ കലക്ടറും തിരുവാതിര കളിക്കാന്‍ പങ്കുചേര്‍ന്നതോടെ
തൃശൂര്‍: ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു. ഉത്രാടദിനമായ ശനിയാഴ്ച രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, ഭരണസമിതിയംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും നേന്ത്രക്കുലകള്‍ വച്ചു. കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാനുള്ള ഭക്തരെ, തെക്കേനടയിലെ
ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല. ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽ ക്കാനുള്ള അവസാനഘട്ട ഒരുക്കമാണ്