Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
പി വി അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; എംഎൽഎ തവനൂർ സബ് ജയിലിൽ

പി വി അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; എംഎൽഎ തവനൂർ സബ് ജയിലിൽ

മലപ്പുറം: പൊതുമുതല്‍ നിശിപ്പിച്ച കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വറിനെ തവനൂര്‍ സബ് ജയിലിലേക്ക് മാറ്റും. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍,

Kerala
കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട, സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ ധാർമികബോധം കാശിക്കുപോയോ?’; പെരിയ കേസ് പ്രതികളെ സന്ദർശിച്ച് പി ജയരാജൻ

കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട, സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ ധാർമികബോധം കാശിക്കുപോയോ?’; പെരിയ കേസ് പ്രതികളെ സന്ദർശിച്ച് പി ജയരാജൻ

കണ്ണൂര്‍: കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നതാണ് സിപി എമ്മിന്റെ കാഴ്ചപ്പാട്. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുക യാണ്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച് പക്ഷപാതപരമായി കാര്യങ്ങള്‍ കാണുന്നത് ശരിയല്ല. മാധ്യമ

Kerala
കലോത്സവ വേദിയിൽ ‘വർഷങ്ങൾക്ക് ശേഷം’; പഴയകാല അനുഭവങ്ങൾ പങ്കുവച്ച് മന്ത്രി വീണ ജോർജും സുഹൃത്തുക്കളും

കലോത്സവ വേദിയിൽ ‘വർഷങ്ങൾക്ക് ശേഷം’; പഴയകാല അനുഭവങ്ങൾ പങ്കുവച്ച് മന്ത്രി വീണ ജോർജും സുഹൃത്തുക്കളും

തിരുവനന്തപുരം: ഒത്തുചേരലിന്‍റെ വേദി കൂടിയാണ് ഓരോ കലോത്സവവും. ഇക്കുറിയും അതിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. അനന്തപുരിയില്‍ കലാമാമങ്കത്തിന് കൊടിയേറിയ ദിവസം തന്നെ കലാകാരി കളായ പഴയ സഹപാഠികള്‍ക്കൊപ്പം ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഒത്തുകൂടി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമൻസ് കോളജിലെ പെരിയാറിലായിരുന്നു മന്ത്രിയു ടെയും കൂട്ടരുടെയും സ്നേഹ

Kerala
ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാർ’: കെ മുരളീധരൻ

ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാർ’: കെ മുരളീധരൻ

തൃശൂർ: ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരെന്ന് കെ മുരളീധരൻ. ക്ഷേത്രങ്ങളിൽ ഷർട്ട് വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിമാരാണ്. ഇത് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാന ത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.എൻഎസ്എസ് നേതൃത്വം എല്ലാ വർഷവും അവരുടെ വിശിഷ്‌ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട്. അതിൽ പങ്കെടുക്കുന്നതിൽ ഏറ്റവും കൂടുതൽ കോൺഗ്രസ് നേതാക്കളാണ്. ബിജെപിക്കാരും സിപിഎമ്മുകാരും

Kerala
ശൂന്യാകാശത്തേക്ക് പോയിട്ടുണ്ടോ..സിംഹത്തെ കണ്ടിട്ടുണ്ടോ.. കലോത്സവവേദിയെ കൗതുകത്തിൽ ആഴ്ത്തി കിറ്റിയും നരനും

ശൂന്യാകാശത്തേക്ക് പോയിട്ടുണ്ടോ..സിംഹത്തെ കണ്ടിട്ടുണ്ടോ.. കലോത്സവവേദിയെ കൗതുകത്തിൽ ആഴ്ത്തി കിറ്റിയും നരനും

തിരുവനന്തപുരം: ലോകപ്രശസ്‌തമായ വിനോദ കലാരൂപങ്ങളിൽ ഒന്നാണ് വെൻഡ്രിലോക്കിസം (ventriloquism). ചില പ്രത്യേക വിഷയത്തെപ്പറ്റി ഒരു മനുഷ്യനും പാവയും തമ്മിലുള്ള രസകരമായ സംഭാഷണമാണിത്. പാവയ്ക്കു വേണ്ടിയും മനുഷ്യന് വേണ്ടിയും സംസാരിക്കുന്നത് ഒരാൾ തന്നെയായിരിക്കും. പാവ അല്ലെങ്കിൽ നിർജീവമായ ഏതെങ്കിലും ഒരു വസ്‌തു ആയിരിക്കും കലാകാരനോടൊപ്പം സംവദിക്കുക. 63-ാമത് സംസ്ഥാന കലോത്സവ

Kerala
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി; കെബി ഗണേഷ് കുമാർ; അഭിപ്രായം പറയാനില്ല: രമേശ്‌ ചെന്നിത്തല.

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി; കെബി ഗണേഷ് കുമാർ; അഭിപ്രായം പറയാനില്ല: രമേശ്‌ ചെന്നിത്തല.

തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെ ന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരി കള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത്

Kerala
കലോത്സവ മൂല്യ നിർണയത്തിൽ ദുർഗന്ധം’- സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കലോത്സവ മൂല്യ നിർണയത്തിൽ ദുർഗന്ധം’- സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സ്‌കൂള്‍ കലോത്സവത്തിലെ മൂല്യ നിർണയത്തിൽ സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്‌കൂള്‍ കലോത്സവ മൂല്യ നിര്‍ണയത്തില്‍ ദുര്‍ഗന്ധമാണെന്നു കോടതി നിരീക്ഷിച്ചു. വിധി കര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണം. വിധി കര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടുന്നില്ല. പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ വേണം. വിരമിച്ച ഹൈക്കോടതി

Kerala
വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചി രുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്‌ലാലിന്റെ സഹോദരി അമൃതയും മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ പൂര്‍ണ തൃപ്തരല്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ

Kerala
ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധന; 41 ദിവസം 297 കോടിയലധികം വരുമാനം; കഴിഞ്ഞ തവണത്തേക്കാൾ 82 കോടി അധികം

ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധന; 41 ദിവസം 297 കോടിയലധികം വരുമാനം; കഴിഞ്ഞ തവണത്തേക്കാൾ 82 കോടി അധികം

ശബരിമല: മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധന യുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. 41 ദിവസം കൊണ്ട് 297 കോടിയലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 214 കോടിയലധികം രൂപയായിരുന്നു. ഇത്തവണ 82 കോടിയലധികം രൂപ അധിവരുമാനം ഉണ്ടായെന്നും

Kerala
പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം നാലു പേർക്ക് അഞ്ചു വർഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം നാലു പേർക്ക് അഞ്ചു വർഷം തടവ്

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി

Translate »