ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട് സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജനാണ് ഡോക്ടർ അരുൺ ഉമ്മൻ. കേരളത്തിലെയും യു കെയിലെയും സൂപ്പർ സ്പെഷ്യാലിറ്റി പരിശീലന ത്തിന് ശേഷം നിരവധി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ആശു പത്രികളിൽ വിസിറ്റിംഗ് കൺസൾട്ടന്റാണ്. ന്യൂറോ എൻഡോസ്കോപ്പിയിൽ ഫെലോഷിപ്പ് ലഭിച്ചി ട്ടുള്ള ഡോ:
റിയാദ് : ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്‍റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടം പിടിച്ചിരി ക്കുന്നു…കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി റിയാദിന്‍റെ മണ്ണിൽ വരയിലും വർണ്ണത്തിലും
ജനസംഖ്യാനിയന്ത്രണത്തിന്റെ സുപ്രധാന ഭാഗമാണ് പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയ. സ്ഖലനം ഉണ്ടാവുമ്പോൾ ബീജം പുറത്തേക്കു വരാതിരിക്കാനുള്ള വേദന രഹിതമായ മാർഗമാണിത്. എന്നാൽ സ്ത്രീകളിൽ ചെയ്യുന്നതിനേക്കാൾ എളുപ്പമുള്ള ഈ ജനന നിയന്ത്രണ പ്രക്രിയയെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകൾ എങ്ങും നിലനിന്നു പോരുന്നുണ്ട്. അവ ഏതെല്ലാമെന്നും അതിനു പിന്നിലെ വാസ്തവം
മലയാറ്റൂർ: ആദ്യം വധുവിന്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരന്റെ വോട്ട്! താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ. ബൂത്തിലും പള്ളിയിലുമായി ഓടാൻ സമയമെടുത്തെങ്കിലും വോട്ട് പാഴാക്കിയില്ല. കല്യാണമാണെങ്കിലും വോട്ടു ചെയ്യുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശേരി റോസ്‌മിയും. റോസ്‌മിക്ക് അർണാട്ടുകര
തന്റെ മുപ്പത്തിമൂന്നാം വയസുവരെ ഒരു വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഹൈദരാ ബാദുകാരിയായ കിരൺ ഡെംബ്ലയെ ഫിറ്റ്നസ് ലോകത്തേക്ക് എത്തിച്ചത് അപ്രതീക്ഷിതമായി തന്നെ ബാധിച്ച ഒരു രോഗമായിരുന്നു. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആ തലച്ചോറിൽ വന്ന ക്ളോട്ട് കിരണിനെ പ്രേരിപ്പിച്ചു. ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല എന്ന് അത് അവരെ
സ്ത്രീകൾ നേരിടേണ്ടി വരുന്ന കഷ്ടതകൾ കുറിച്ചും അവരുടെ പോരാട്ടങ്ങളെ കുറിച്ചും കണ്ണു തുറപ്പിക്കുന്ന കുറിപ്പുമായി റസീന എംഎ. സമൂഹത്തിന്റെ വിധിപ്രസ്താവങ്ങളെ അതിജീവിച്ചു കൊണ്ട് ജീവിതവിജയം നേടുന്ന സ്ത്രീകളെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് എച്ച്ആർ മാനേജറായി ജോലി നോക്കുന്ന റസീന സംസാരിക്കുന്നത്. പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടി
അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്. പത്തു വന്ധ്യത കേസുകൾ എടുത്താൽ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വ്യായാമമില്ലായ്മയും കൊഴുപ്പുകൂടിയ ഭക്ഷണവും മാനസിക സമ്മർദ്ദവുമാണ് പ്രധാന കാരണങ്ങൾ. ഓവുലേഷൻ അഥവാ അണ്ഡവിസർജനം പാതി
മുംബൈ: ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായ മന്യ സിംഗ് എന്ന ഉത്തർപ്രദേശുകാരിയുടെ ജീവിത കഥ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പം ഒരു കുറിപ്പിലൂടെ കല്ലും മുള്ളും നിറഞ്ഞ ജീവിതത്തെക്കുറിച്ചും, അതിൽ തളരാതെ മുന്നോട്ട് പോകുവാൻ
നാല് പതിറ്റാണ്ടിന് ശേഷം ഡയാന രാജകുമാരി അണിഞ്ഞ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ഡിസൈനുകള്‍ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ദി ക്രൗണ്‍ പുറത്തിറങ്ങിയ തോടെയാണ് വീണ്ടും ആളുകള്‍ അന്വേഷിച്ചു തുടങ്ങിയത്. 1977 മുതല്‍ 1990 വരെയുള്ള ഡയാന രാജകുമാരിയുടെ ജീവിത കഥയാണ് സീരിസില്‍ പറയുന്നത്. ചുവന്ന നൂലില്‍ നെയ്ത