ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. പുനഃപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 1467 വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് നിവേദനം നല്‍കി. അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയ്ക്ക്
വീടും പരിസരവും അലങ്കരിക്കാന്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതും അവ സംരക്ഷിക്കുന്നതും പലരുടേയും ശീലമാണ്. ഇതിനായി വലിയ രീതിയിലുള്ള സമയവും പണവും ചെലവാക്കാനും പലരും താത്പര്യം കാണിക്കാറുണ്ട്. അടുത്തകാലത്തായി അത്തരത്തില്‍ കേരളത്തില്‍ കണ്ടുവരുന്ന ഒന്നാണ് മതിലുകളിലും ചുവരിലുമെല്ലാം പടര്‍ന്ന് നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരുകൂട്ടം പൂക്കള്‍. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ അത്തരം
ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ,
ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കാത്തവർ ചുരുക്കമായിരിക്കും. നമുക്ക് മുന്നിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമെത്തുന്നതിന് മുൻപേ എത്തുന്നത് ഗ്ലാസുകളും പ്ലേറ്റുകളും ചൂടുവെള്ളവുമായിരിക്കും. ചില ഹോട്ടലുകളിൽ ജീവനക്കാർ തന്നെ ഗ്ലാസുകളിൽ വെള്ളമൊഴിച്ചുതരും. അല്ലെങ്കിൽ നമ്മൾ തന്നെ വെള്ളമൊഴിക്കും. അതിനുമുൻപ് ആ ഗ്ലാസുകളും പാത്രങ്ങളും ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ?
തൊടുപുഴ: മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളിൽ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളിൽ ചക്കയ്ക്ക് വൻ ഡിമാൻഡായത്. വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതൽ 50 രൂപ വരെ ലഭിക്കുന്നതിനാൽ പ്ലാവിൽ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്. ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളിൽ കച്ചവടം
നല്ല പഞ്ഞിപോലെയുള്ള ദോശ സാമ്പാറിനും ചട്‌നിക്കുമൊപ്പം കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. പക്ഷേ, പലപ്പോഴും ദോശ ചുടുമ്പോൾ അതിന് കട്ടി കൂടിപ്പോകാറുണ്ട്. അരിയും ഉഴുന്നും അരച്ചുചേർത്താണ് ദോശയുണ്ടാക്കുന്നത്. മൂന്ന് ഗ്ലാസ് അരിക്ക് (പച്ചരിയോ പുഴുക്കലരിയോ) ഒരു ഗ്ലാസ് ഉഴുന്നാണ് കണക്ക്. ഈ അളവിൽ മാറ്റമുണ്ടായാൽ ദോശയ്‌ക്ക് കട്ടി കൂടാനുള്ള സാദ്ധ്യതയുണ്ട്.
ഭാവിയിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളിൽ അഭയം തേടേണ്ട. അതിനുള്ള വഴി നിങ്ങളുടെ വീട്ടിനുള്ളിൽ തന്നെ കാണും. പ്രോബയോട്ടിക് പാനീയങ്ങൾ, ഹെർബൽ ചായകൾ, കൊമ്പുച്ച, പഞ്ചസാര കുറഞ്ഞ സോഡകൾ എന്നിവ ഇന്ന് രുചിക്ക് വേണ്ടി മാത്രമായി നിർമ്മിക്കപ്പെടുന്നതല്ല. വിറ്റാമിൻ ഗുളികകൾ നൽകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇത്തരം പാനീയങ്ങളിലൂടെ