ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പിന്‍ഗാമിയായി ചുമതലയേറ്റ മുജ്താബ ഖൊമേനിയുടെ പരിക്ക് ഇനിയും ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പിതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28 ലെ ആക്രമണത്തിലാണ് മുജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റത്. പിന്നീട് ഇസ്ലാമിക പണ്ഡിതസഭ ചേര്‍ന്ന് മുജ്താബയെ
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ കാലാവധി നീട്ടുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ഉപരോധവും സൈനിക നീക്കങ്ങളും ശക്തമാക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന. ഇറാൻ ആണവായുധങ്ങൾ കൈവശപ്പെടുത്തുന്നത് തടയാനും മേഖലയിലെ ഭീഷണി അവസാനി പ്പിക്കാനും നിലവിലെ സൈനിക-സാമ്പത്തിക സമ്മർദ്ദം
അതേസമയം, അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തി. അമേരിക്കയുടെ പ്രകോപനപരമായ നടപടികൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും "അപകടകരമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. ഇസ്‌ലാമാബാദിൽ
ടെഹ്റാന്‍: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവില്‍ തങ്ങള്‍ ചരിത്ര വിജയം നേടിയതായി ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതി അംഗീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്നും ഇറാന്‍ അവകാശപ്പെട്ടു. രാജ്യത്തിന് മേല്‍ ചുമത്തിയിട്ടുള്ള പ്രാഥമികവും
ഇസ്ലാമാബാദ്: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധസാഹചര്യം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകൾ നിർണ്ണായക ഘട്ടത്തിലേക്ക്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ സ്വീകരിക്കുന്ന "പോസിറ്റീവ്" നിലപാടുകളെ പാകിസ്ഥാനിലെ ഇറാൻ സ്ഥാനപതി റെസ അമീരി പ്രശംസിച്ചു. ചൊവ്വാഴ്ച എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട തോടെ പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇരുരാജ്യ ങ്ങളും പരസ്പരം മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധിക്ക് മുന്നോടിയായി വെടിനിർത്തൽ കരാർ സ്വീകരിക്കാനോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ ഇറാൻ വിസമ്മതിച്ചതാണ് നിലവിലെ
തെൽ അവീവ്: ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന (IDF) നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 120-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായി റിപ്പോർട്ട്. ഇറാൻ കുറച്ചുനാളുകളായി തുടരുന്ന പ്രകോപനങ്ങൾക്കും മിസൈൽ ആക്രമണങ്ങൾക്കും മറുപടിയായാണ് ശനിയാഴ്ച പുലർച്ചെ ഈ ആക്രമണം നടന്നതെന്ന് ഇസ്രായേൽ ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ആകാശ
വാഷിംഗ്ടൺ/റിയാദ്: മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ ഗൾഫ് മേഖലയിലെ പെട്രോളിയം-പ്രകൃതിവാതക ഉത്പാദകരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഇറാനുമായി കൃത്യമായൊരു നയതന്ത്ര കരാറിലെത്താതെ ഏകപക്ഷീയമായി യുദ്ധം അവസാനിപ്പിക്കാനോ പിന്മാറാനോ അമേരിക്ക മുതിരുന്നത് മേഖലയിൽ ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
ടെഹ്‌റാൻ: തങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കള്ളമാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഇറാൻ. ബുധനാഴ്ച ഇറാനിയൻ ഔദ്യോഗിക ടെലിവിഷനിലൂടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ 'പുതിയ ഭരണകൂടം' വെടിനിർത്തലിന് അപേക്ഷിച്ചുവെന്നും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്താൽ മാത്രമേ
തെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഉരുക്ക് ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന കർശന നിർദ്ദേശവുമായി ഇറാൻ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ തുടങ്ങി ആറ് രാജ്യങ്ങളിലെ വൻകിട സ്റ്റീൽ കമ്പനികൾക്കാണ് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്. മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ