പാകിസ്ഥാന്- ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ പലസ്തീന്‍ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലാണ് സംഭവം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോള്‍ കാണികള്‍ കൈവശം കരുതിയിരുന്ന പലസ്തീന്‍ പതാക വീശുകയായി രുന്നു. ഇത് ശ്രദ്ധിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ
കൊല്‍ക്കത്ത: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെയാണ് പരാജയപ്പെ ടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം
ഇസ്ലാമാബാദ്: ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായ നാലു തോല്‍വികളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്‌റഫിനാണ് ഇന്‍സമാം രാജിക്കത്ത് നല്‍കിയത്. തുടക്കത്തില്‍ രണ്ടു ജയത്തോടെ മികച്ച തുടക്കമിട്ട പാകിസ്ഥാന്‍ തുടര്‍ച്ചയായി നാലുമത്സരങ്ങളില്‍ തോറ്റതോടെ
കൊൽക്കത്ത: ലോകകപ്പിൽ വീണ്ടും അട്ടിമറി ജയവുമായി നെതർലൻഡ്സ്. ബംഗ്ലാദേശിനെതിയുള്ള മത്സരത്തിൽ വമ്പൻ വിജയമാണ് ഓറഞ്ച് പട സ്വന്തമാക്കിയത്. 87 റൺസിനായിരുന്നു നെതർലൻഡ്സിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലൻഡ്സ് 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 142ൽ വരിഞ്ഞു കെട്ടുകയായിരുന്നു. ലോകകപ്പിലെ നെതർലൻഡ്സിന്റെ രണ്ടാം ജയമാണ്.
പത്ത് മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇവാന്‍ വുകുമനോവിച്ച് തിരിച്ചെത്തി; ഒപ്പം കേരളാ ബ്ലാസ്‌റ്റേഴ്‌സും. വിലക്കു മാറി തിരിച്ചുവന്ന പ്രിയ കോച്ചിന് ഉജ്ജ്വല ജയത്തോടെ വരവേല്‍പ് നല്‍കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ യാണ് ബ്ലാസ്‌റ്റേഴ്‌സ്
ലോകകപ്പിലെ നിർണായക മത്സരത്തിൽ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി പാകിസ്താൻ. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിന് പാകിസ്ഥാൻ പൊരുതി തോറ്റു. എയ്ഡൻ മാര്‍ക്രത്തിന്റെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്റെ നട്ടെല്ലായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യ മാണ് മുന്നോട്ടുവച്ചത്. ടോസ്
ബംഗ്ലാദേശിനെ 149 റണ്‍സിന് തകർത്ത് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാലാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി മഹമ്മദുള്ള (111) മാത്രമാണ് പൊരുതിയത്. ജയത്തോടെ ന്യൂസിലന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും പ്രോട്ടിയാസിനായി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനുള്ള ശ്രമങ്ങള്‍ പോലും
ചെന്നൈ: അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബാസിന് തന്റെ ബാറ്റ് സമ്മാനിച്ച് പാക് നായകന്‍ ബാബര്‍ അസം. മത്സരത്തില്‍ ഓപ്പണറായ ഗുര്‍ബാസിന്റെ 65 റണ്‍സ് പ്രകടനം അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഒരു ലോകകപ്പില്‍ രണ്ടുവിജയമെന്ന നേട്ടവും പാകിസ്ഥാനെതിരായ ആദ്യവിജയവും അഫ്ഗാന്‍ സ്വന്തമാക്കി. 282 റണ്‍സ്
മുംബൈ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നായകന്‍ ടെംബ ബവുമ ഇന്നും കളിക്കുന്നില്ല. പകരം എയ്ഡന്‍ മാര്‍ക്രം ആണ് ടീമിനെ നയിക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ ലുന്‍ഗി എന്‍ഗിഡിയും ഇന്നു കളിക്കുന്നില്ല. പകരം ലിസാഡ് വില്യംസ് ടീമിലെത്തി. വയറിന് അസുഖബാധിതനായ നായകന്‍ ടെംബ
രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികൾ ഉൾപ്പെടെയുള്ള എല്ലാ അനധികൃത അഭയാർ ത്ഥികളും നവംബർ ഒന്നിനും മുൻപ് രാജ്യം വിടണമെന്ന് പാകിസ്ഥാൻ സർക്കാർ അടുത്തിടെ അന്ത്യശ്വാസം നൽകിയിരുന്നു. പാകിസ്താൻ്റെ ഈ തീരുമാന ത്തിൽ അഫ്ഗാൻ സർക്കാർ അതൃപ്തി പ്രകടിപ്പിക്കുകയും പാകിസ്ഥാൻ്റെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ പ്രസ്താവനയിൽ