ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഹമാസ് വിട്ടയച്ച ബന്ദി മിയ സ്കീം തന്റെ തടവറയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത്. 21 കാരിയായ ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് 54 ദിവസമാണ് തടവിൽ കഴിഞ്ഞത്. വെടിനിർത്തലിന്റെ സമയത്താണ് 21കാരിയായ മിയ മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിവൽ നടന്ന വേദിയിൽ നിന്ന് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ
വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ നൽകി ഒരു വൈകല്യമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് സ്മൃതി
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ
ന്യൂയോര്‍ക്ക്: ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി ശ്വേത ശാര്‍ദ സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന പത്തില്‍ നിന്ന് പുറത്തായി. പ്യൂര്‍ട്ടോ റിക്കോ, തായ്ലന്‍ഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീന്‍സ്, എല്‍ സാല്‍വഡോര്‍, വെനസ്വേല, ഓസ്ട്രേലിയ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ
മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിയ ധനംകൊണ്ട് അഞ്ച് കുടുംബങ്ങള്‍ക്ക് സ്നേഹ ത്തണലൊരുക്കാന്‍ തീരുമാനിച്ച കണ്ണൂര്‍ ഇരിട്ടി സുന്ദരന്‍ മേസ്ത്രിയും കുടുംബവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പേരുകൊണ്ട് മാത്രമല്ല മനസുകൊണ്ടും സുന്ദര നാണെന്ന് എന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി. ബംഗളൂര് നിന്നും ഉന്നത പഠനം കഴിഞ്ഞു വന്ന മകള്‍ രണ്ടു വര്‍ഷത്തിനു
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തയായ സ്ത്രീയായിരുന്നു. 75ആം വയസിൽ പുറത്തിറക്കിയ നഷ്‌ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ
ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട് സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജനാണ് ഡോക്ടർ അരുൺ ഉമ്മൻ. കേരളത്തിലെയും യു കെയിലെയും സൂപ്പർ സ്പെഷ്യാലിറ്റി പരിശീലന ത്തിന് ശേഷം നിരവധി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ആശു പത്രികളിൽ വിസിറ്റിംഗ് കൺസൾട്ടന്റാണ്. ന്യൂറോ എൻഡോസ്കോപ്പിയിൽ ഫെലോഷിപ്പ് ലഭിച്ചി ട്ടുള്ള ഡോ:
റിയാദ് : ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്‍റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടം പിടിച്ചിരി ക്കുന്നു…കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി റിയാദിന്‍റെ മണ്ണിൽ വരയിലും വർണ്ണത്തിലും
ജനസംഖ്യാനിയന്ത്രണത്തിന്റെ സുപ്രധാന ഭാഗമാണ് പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയ. സ്ഖലനം ഉണ്ടാവുമ്പോൾ ബീജം പുറത്തേക്കു വരാതിരിക്കാനുള്ള വേദന രഹിതമായ മാർഗമാണിത്. എന്നാൽ സ്ത്രീകളിൽ ചെയ്യുന്നതിനേക്കാൾ എളുപ്പമുള്ള ഈ ജനന നിയന്ത്രണ പ്രക്രിയയെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകൾ എങ്ങും നിലനിന്നു പോരുന്നുണ്ട്. അവ ഏതെല്ലാമെന്നും അതിനു പിന്നിലെ വാസ്തവം