ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പ്രേമലത അറിയിച്ചു. താരത്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യർത്ഥിച്ചു. അണു ബാധയെ തുടർന്ന് നവംബർ 18ന് ചെന്നൈ പോരൂരിലുള്ള
തിരുവനന്തപുരം: പ്രമുഖ നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ,
ഹൈദരാബാദ്: പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം പ്രമേയത്തിലെ ആരും
ബംഗ്ലാദേശ് കവിത വികൃതമാക്കിയെന്ന് ആരോപിച്ച് സംഗീത സംവിധായകൻ എആർ റഹ്‌മാനെതിരെ പ്രതിഷേധം. പിപ്പ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ബംഗ്ലാ കവി നസ്‌റൂൾ ഇസ്ലാമിന്റെ കവിതയാണ്. ഈ കവിതയെ വികൃതമാക്കിയെന്നാണ് ആരോപണം. കവിയുടെ കുടുംബവും ഇതിനെതിരെ എത്തിയിട്ടുണ്ട്. ആമസോൺ പ്രൈമിൽ നവംബർ 10ന് ആണ് പിപ്പ റിലീസ്
കൊച്ചി: നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ
ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ഹസാന് പിറന്നാള്‍ ആശംസകളുമായി മകള്‍ ശ്രുതി ഹാസന്‍. പിതാവിനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കിയാണ് ശ്രുതി പിതാവിന് ആശംകള്‍ നേര്‍ന്നത്. പപ്പയാണ് യഥാര്‍ഥ റോക്ക്‌സ്റ്റാര്‍. ഡാന്‍സ് ചെയ്യുകയും പാടുകയും കവിതയെഴുതുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന ഏതു പെണ്‍കുട്ടിയും തേടുന്ന രസമുള്ള സുഹൃത്തും പിതാവുമാണ്
ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകനെന്ന് വിളിക്കപ്പെടുന്നു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന് ചാർത്തിക്കൊടുക്കാൻ ഉലകനായകൻ എന്നതിലുപരി ഒരു പദമുണ്ടോയെന്ന് സംശയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിതുയർത്തുകയെന്ന
സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ എന്ന് രോഗമാണെന്നും ആർക്കും ബാദ്ധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. 'ഞാൻ എന്റെ സിനിമാ, തീയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ എന്ന രോഗമാണെന്ന്
നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാള ചലച്ചിത്ര അഭി നേതാവാണ് അശോകൻ. താരത്തെ അനുകരിച്ച് നിരവധി മിമിക്രി കലാകാരന്മാർ എത്താറുണ്ട്. ഇപ്പോഴിതാ തന്നെ അനുകരിക്കുന്നവരെ കുറിച്ച് സംസാരിക്കുകയാണ് നടൻ അശോകൻ. പല കോമഡി ആർട്ടിസ്റ്റുകളും അമരത്തിലെ താൻ ചെയ്ത സീനുക ളാണ് അനുകരിക്കാറുള്ളതെന്നും അതിൽ തന്നെ നന്നായും
മലയാള സിനിമയുടെ കാരണവര്‍… നാട്യങ്ങളില്ലാത്ത കലാകാരന്‍.. വിശ്വസിച്ച ആദര്‍ശത്തിലും പ്രത്യയശാസ്ത്രത്തിലും മരണം വരെ വിശ്വസിച്ച വ്യക്തി… 27ആം വയസില്‍ അന്‍പതുകാരനായ അതുല്യനടൻ സത്യന്റെ അച്ഛനായി തുടക്കം. പിന്നീടങ്ങോട്ട് നിരവധി ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍… വ്യത്യസ്തങ്ങളായ 700ലേറെ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന അതുല്യ നടൻ ശങ്കരാടിയുടെ