ധരംശാല: മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി വിരാട് കോഹ്‌ലിയും 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഗ്രൂണ്ടില്‍
ധരംശാല: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡ് 100 റണ്‍സ് പിന്നിട്ടു. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇറങ്ങിയ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ സഖ്യമാണ് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കുന്നത്. 25 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിർണായക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് രോഹിതും സംഘവും ഇറങ്ങുന്നത്. പരുക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്കും ശാർദൂല്‍ ഠാക്കൂറിനും പകരും സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ടീമില്‍ ഇടം നേടി. ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ,
ധര്‍മശാല: ലോകകപ്പില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. നിലവില്‍ കളിച്ച നാലു മല്‍സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനെ ഇന്ന് ഇന്ത്യ നേരിടും. ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മല്‍സരം. 2023 ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത രണ്ടു ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഇരു ടീമുകളും തോല്‍വിയറിയാത്തതിനാല്‍ തന്നെ ഇരുവരും ഇന്നു നേര്‍ക്കുനേര്‍
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. 229 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 400 എന്ന കൂറ്റന്‍ റണ്‍ മല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ട്, വെറും 170 റണ്‍സിന് പുറത്തായി. 22 ഓവര്‍ മാത്രമാണ് ചാമ്പ്യന്‍മാര്‍ ബാറ്റ് ചെയ്തത്. തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ
ലഖ്‌നൗ: ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെ അഞ്ചുവിക്കറ്റിന് തകർത്ത് ആദ്യ വിജയം കൊയ്‌ത് ശ്രീലങ്ക. നെതർലൻഡ്‌സ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാമനായിറങ്ങി പുറത്താവാതെ 91 റൺസെടുത്ത സദീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയശിൽപ്പി. അർധസെഞ്ചുറി നേടിയ ഓപ്പണർ പതും നിസ്സങ്കയും മികച്ച
ബംഗളൂരു: ഇന്ത്യക്ക് പിന്നാലെ ഓസ്‌ട്രേലിയയോടും തോറ്റ് പാകിസ്ഥാന്‍. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് പാകിസ്ഥാന്‍ വീണപ്പോള്‍ തുടര്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 62 റണ്‍സിനാണ് ഓസീസ് ജയം. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367
പുനെ: ബംഗ്ലാദേശിനെതിരെ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച വിരാട് കോഹ്‌ലി വീണ്ടും ചരിത്രമെഴുതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 26,000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്‌ലി മാറി. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും കോഹ്‌ലി കയറി. അതിവേഗ റണ്‍ വേട്ടയില്‍
പുനെ: സിക്‌സിലൂടെ ഇന്ത്യന്‍ ജയവും തന്റെ സെഞ്ച്വറിയും തികച്ച് കിങ് കോഹ്‌ലി. തുടര്‍ച്ചയായ നാലാം വിജയം കുറിച്ച് ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത മുന്നേറ്റം പുനെയിലും. ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ്. ജയത്തിലേക്ക് ബാറ്റെടുത്ത
ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനന്‍ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജ ന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ