ധരംശാല: രണ്ട് കൂറ്റന്‍ ജയങ്ങളുമായി നിന്ന ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി നെതര്‍ലന്‍ഡ്‌സ്. ഈ ലോകകപ്പിലെ രണ്ടാം വമ്പന്‍ അട്ടിമറി ഓറഞ്ച് പടയുടെ വക. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ മലര്‍ത്തിയടിച്ചതിനു പിന്നാലെ നെതര്‍ലന്‍ഡ്‌സ് പ്രോട്ടീ സിനെ വീഴ്ത്തിയത് 38 റണ്‍സിനു. മഴയെ തുടര്‍ന്നു 43 ഓവറാക്കി ചുരുക്കിയ പോരില്‍ നെതര്‍ലന്‍ഡ്‌സ് മുന്നില്‍ വച്ചത്
ന്യൂഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് വേദിയായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. മുജീബ് റഹ്മാനാണ് മത്സരത്തിലെ താരം. അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയ
അഹമ്മദാബാദ്: ഒരു ഭാഗത്ത് ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ് കരിക്കണമെന്നു ചില ആരാധകര്‍. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേ ഡിയത്തില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ കടുത്ത ക്രിക്കറ്റ് ആരാധകരുടെ ഒഴുക്കാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ലോക ക്രിക്കറ്റില്‍ ബ്ലോക്ക് ബസ്റ്റര്‍ അരങ്ങേറും.
മുബൈ: ടി20 ക്രിക്കറ്റ് പോരാട്ടം ഇനി ഒളിംപിക്‌സിലും. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പച്ചക്കൊടി. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും. ക്രിക്കറ്റടക്കം അഞ്ച് മത്സര ഇനങ്ങളാണ് പുതിയതായി ഒളിംപിക്‌സിലേക്കെത്തുന്നത്. ടി20 ക്രിക്കറ്റ്, ഫഌഗ് ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്‌സ്‌ബോള്‍/സോഫ്റ്റ് ബോള്‍
ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മിന്നും ജയം. നായകൻ രോഹിത് ശർമ്മ ഒരുപിടി റെക്കോർഡുകളോടെ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാനെ തകർത്തത്. രോഹിത് ശർമ്മ സെഞ്ചുറി നേടിയപ്പോൾ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി കിംഗ് കോഹ്ലി കളം നിറഞ്ഞു. ആദ്യം
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഓസ്‌ട്രേലിയയ്ക്ക് എതിരെ ആറു വിക്കറ്റ് വിജയം. ഓസീസ് ഉയര്‍ത്തിയ 201 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു. കെഎല്‍ രാഹുല്‍ 115 ബോളില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി
ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതൽ പോരാട്ടം ആരംഭിക്കും. ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിരുന്നെത്തുന്ന ക്രിക്കറ്റ് മാമാങ്കത്തിലൂടെ ഐസിസി ട്രോഫികളിൽ നേരിടുന്ന
ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനി സ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി മാറി. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടെത്തിയവര്‍ നീതി പുലര്‍ത്തിയില്ല. 47
ഹൈദരാബാദ്: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന് വിജയം. 81 റണ്‍സിനാണ് പാകിസ്ഥാന്‍ ജയം പിടിച്ചത്. പാകിസ്ഥാന്‍ മുന്നില്‍ വച്ച 287 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 205 റണ്‍സില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സിനു എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്‌സിന്റെ
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ഒൻപത് വിക്കറ്റുകൾക്കാണ് ഇന്ത്യൻ യുവ നിര ബംഗ്ലാ കടുവകളെ തോൽപിച്ചത്. ഹാങ് ഷൗവിലെ പിംഗ്‌ഫെങ് കാമ്പസ് ക്രിക്കറ്റ് ഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്‌തത്. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്തിന് മുന്നിൽ