ലോകകപ്പിലെ നിർണായക മത്സരത്തിൽ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി പാകിസ്താൻ. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിന് പാകിസ്ഥാൻ പൊരുതി തോറ്റു. എയ്ഡൻ മാര്‍ക്രത്തിന്റെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്റെ നട്ടെല്ലായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യ മാണ് മുന്നോട്ടുവച്ചത്. ടോസ്
ബംഗ്ലാദേശിനെ 149 റണ്‍സിന് തകർത്ത് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാലാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി മഹമ്മദുള്ള (111) മാത്രമാണ് പൊരുതിയത്. ജയത്തോടെ ന്യൂസിലന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും പ്രോട്ടിയാസിനായി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനുള്ള ശ്രമങ്ങള്‍ പോലും
ചെന്നൈ: അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബാസിന് തന്റെ ബാറ്റ് സമ്മാനിച്ച് പാക് നായകന്‍ ബാബര്‍ അസം. മത്സരത്തില്‍ ഓപ്പണറായ ഗുര്‍ബാസിന്റെ 65 റണ്‍സ് പ്രകടനം അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഒരു ലോകകപ്പില്‍ രണ്ടുവിജയമെന്ന നേട്ടവും പാകിസ്ഥാനെതിരായ ആദ്യവിജയവും അഫ്ഗാന്‍ സ്വന്തമാക്കി. 282 റണ്‍സ്
മുംബൈ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നായകന്‍ ടെംബ ബവുമ ഇന്നും കളിക്കുന്നില്ല. പകരം എയ്ഡന്‍ മാര്‍ക്രം ആണ് ടീമിനെ നയിക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ ലുന്‍ഗി എന്‍ഗിഡിയും ഇന്നു കളിക്കുന്നില്ല. പകരം ലിസാഡ് വില്യംസ് ടീമിലെത്തി. വയറിന് അസുഖബാധിതനായ നായകന്‍ ടെംബ
രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികൾ ഉൾപ്പെടെയുള്ള എല്ലാ അനധികൃത അഭയാർ ത്ഥികളും നവംബർ ഒന്നിനും മുൻപ് രാജ്യം വിടണമെന്ന് പാകിസ്ഥാൻ സർക്കാർ അടുത്തിടെ അന്ത്യശ്വാസം നൽകിയിരുന്നു. പാകിസ്താൻ്റെ ഈ തീരുമാന ത്തിൽ അഫ്ഗാൻ സർക്കാർ അതൃപ്തി പ്രകടിപ്പിക്കുകയും പാകിസ്ഥാൻ്റെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ പ്രസ്താവനയിൽ
ചെന്നൈ: ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കിരീട പ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ
ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഫാഗാന്‍ 283 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റയും അബ്ദുള്ള ഷഫീകിന്റെയും അര്‍ധ സെഞ്ച്വറികളും പാകിസ്ഥാന് സഹായകമായത്. അവസാന ഓവറുകളില്‍ ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും തകര്‍പ്പന്‍ അടിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ്
ചെന്നൈ: ഇന്ത്യയോടും ഓസ്‌ട്രേലിയയോടും തുടരെ തോറ്റതിന്റെ ക്ഷീണത്തില്‍ പാകിസ്ഥാന്‍. കഴിഞ്ഞ കളിയിലെ തോല്‍വിയില്‍ നിന്നു തിരിച്ചെത്താമെന്ന പ്രതീക്ഷയുമായി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു ലോകകപ്പില്‍ ഇന്ന് ശ്രദ്ധേയ പോരാട്ടം. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലും സ്പിന്‍ കരുത്തിലുമാണ് അഫ്ഗാന്‍ പ്രതീക്ഷ വയ്ക്കുന്നത്. പാകിസ്ഥാന് ബാറ്റിങ് നിരയുടെ അസ്ഥിരതയാണ്
ധരംശാല: വിജയത്തിനു അഞ്ച് റണ്‍സ് അകലെ, ചരിത്ര സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വിരാട് കോഹ്‌ലി വീണു. പക്ഷേ ഇന്ത്യ വിജയം കൈവിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലി ക്കൊപ്പം കരുത്തോടെ