Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി പ്രവേശനം; ഗൂഢാലോചന നടത്തിയെന്ന ഇപിയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്


തിരുവനന്തപുരം: ബിജെപി പ്രവേശന ആരോപണത്തിനു പിന്നിൽ ഗൂഢാലോചന യുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. മാനഹാനിക്കും ഗൂഢാലോചനയ്ക്കും നേരിട്ട് കേസെടു ക്കാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർ‌ക്കെതിരേയായിരുന്നു ഇപിയുടെ പരാതി.

ബിജെപി പ്രവേശത്തിനായി ഇപി ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത് എറ്റെടുത്ത് കെ. സുധാകരൻ ആയുധമാക്കിയതോടെയാണ് സംഭവം വിവാദമാവുന്നത്. താൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ ഇപി വെളിപ്പെടുത്തിയത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെയാണ് ഇപി ഇതെല്ലാം ഗൂഢാലോചനയാണെന്ന് കാട്ടി പരാതിയുമായി മുന്നോട്ട് നീങ്ങിയത്.

തുടർന്നാണ് ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ടി.ജി. നന്ദകു മാറിനൊപ്പം പ്രകാശ് ജാവഡേക്കർ മകന്‍റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രൻ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചന യാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമാണ് ജയരാജന്റെ പരാതി.


Read Previous

തൃശൂരിലും വന്‍ അവയവക്കച്ചവടം: വൃക്കയും കരളും വിറ്റത് ഒരു പഞ്ചായത്തിലെ ഏഴുപേര്‍; കൂടുതലും സ്ത്രീകള്‍

Read Next

മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പരാതിയുമായി, സംഗീത സംവിധായകന്‍ ഇളയരാജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »