ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അടുത്തിടെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പേവിഷ ബാധിച്ച് വളർത്തുപശു ചത്തത് ഗ്രാമവാസികൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. ചത്ത പശുവിന്റെ പാൽ മതപരമായ ചടങ്ങിന് പഞ്ചാമൃതം തയ്യാറാക്കാൻ ഉപയോഗിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഗ്രാമത്തിലെ 200 ഓളം ആളുകൾ പഞ്ചാമൃതം കഴിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഗ്രാമത്തിലുളളവരോട് അടിയന്തരമായി റാബിസ് വാക്സിനെടുക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുകയും
മത്സ്യ കർഷകർ കൂടുതൽ രുചിയും പോഷക ഗുണങ്ങളുമുള്ള മത്സ്യങ്ങളെയാണ് വളർത്താൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ ചൈനയിലെ രണ്ട് കർഷകർ തങ്ങൾ വളർത്തുന്ന മത്സ്യങ്ങൾക്ക് രുചി ലഭിക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നല്ല എരിവുള്ള മുളകാണത്രെ മത്സ്യങ്ങൾക്ക് ഇവർ തീറ്റയായി നൽകുന്നത്. ഹുനാൻ പ്രവിശ്യയിലെ ചാങ്ങ്‌ഷയിൽ ജിയാംഗ്
മലയാളികൾക്ക് ചായ വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരം കൂടിയാണ്. ചിലപ്പോഴൊക്കെ ചില കൊച്ചുവർത്തമാനങ്ങൾക്ക്, ഒറ്റപ്പെടലിൽ നിന്ന് പുറത്ത് കടക്കാൻ, ഉന്മേഷത്തിന് അങ്ങനെ പല ഘടകങ്ങളാണ് ഓരോ ചായയ്‌ക്കും പിന്നിലുള്ളത്. രാവിലെയും വൈകുന്നേരവുമുള്ള ചായകുടി നമുക്കൊരു ശീലമാണെങ്കിലും പലപ്പോഴും അഞ്ചിൽ കുറയാതെ ചായകുടിക്കുന്ന ചായപ്രേമികളും ഉണ്ട്. ചായകളിലും വൈവിദ്ധ്യങ്ങൾ
ബംഗളൂരു: സിനിമാ പ്രൊമോട്ടറായ ഹരീഷ് അരസുവിനും കൂട്ടാളികളികൾക്കുമെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസിൽ പരാതി നൽകി കന്നഡ നടൻ യഷിന്റ അമ്മ പുഷ്‌പലത. വഞ്ചന, ഫണ്ട് ദുരുപയോഗം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. പണം നൽകിയിട്ടും പ്രൊമോഷൻ നടത്തിയില്ലെന്നും ചോദ്യം ചെയ്‌തപ്പോൾ നെഗറ്റീവ് പ്രൊമോഷൻ നൽകുമെന്ന്
മലയാളികൾക്കിടയിൽ മരമുന്തിരിയെന്ന് അറിയപ്പെടുന്ന ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ് ട്രീയ്ക്ക് വിപണിയിൽ ലഭിക്കുന്നത് 600 രൂപയോളമാണ്. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം കിട്ടുന്ന കൃഷിയാണ് മരമുന്തിരിയുടേത്. ബ്രസീലിൽ നിന്നുള്ള പഴമാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഈ മുന്തിരി വള്ളികളിലല്ല പകരം മരത്തിന്റെ തടിയിലും ശാഖകളിലുമാണ്
മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്. നടി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയാണ് റേച്ചൽ. ഡിസംബർ ആറിനാണ് ചിത്രം
പണ്ട് കേരളത്തിൽ നെല്ല്, തെങ്ങ് എന്നിവയാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിലും ഇന്ന് ലാഭം നോക്കി മാറ്റി പരീക്ഷിക്കുന്നവരാണ് കൂടുതലും. കാലാവസ്ഥ,വരവ് - ചെലവ് എന്നിവ നോക്കി നല്ല ലാഭം കൊയ്യാൻ കഴിയുന്ന പഴങ്ങളും പച്ചക്കറികളും ആളുകൾ കൃഷി ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ വളരെ ലാഭമുള്ള ഒരു കൃഷിയാണ് തുളസി
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. പല വീടുകളിലും ഫ്രിഡ്ജിന്റെ വാതിലിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും മാഗ്നറ്റുകൾ ഒട്ടിച്ചുവയ്ക്കാറുണ്ട്. ഇത് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറണ്ട് ബിൽ കൂടാൻ കാരണമാകുമെന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലുണ്ടായിരുന്നു.
ചൂട് കാലത്ത് വളരെ സുലഭമായി കിട്ടുന്ന പഴവർഗമാണ് തണ്ണിമത്തൻ. വളരെ വിലക്കുറവായതിനാലും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായതിനാലും മിക്ക വീടുകളിലും ഇത് വാങ്ങാറുണ്ട്. സാധാരണയായി തണ്ണിമത്തൻ കഴിച്ചതിനുശേഷം മിക്കവാറും എല്ലാവരും കുരു കളയുകയാണ് പതിവ്. എന്നാൽ മുടിവളർച്ചയ്ക്ക് വളരെ ഫലപ്രദമായ ഒന്നാണ് തണ്ണിമത്തൻ കുരുവെന്ന് പലർക്കും അറിവുണ്ടാവുകയില്ല. മുടിയുടെ
ഊണിന് എപ്പോഴും ഒരേ കറികൾ കഴിച്ച് മടുത്തോ? നിരവധി പച്ചക്കറികളൊന്നുമില്ലാതെ ഒരു സിമ്പിൾ ചമ്മന്തി ട്രെെ ചെയ്താലോ? ഇതിന് അൽപ്പം ചുവന്നുള്ളി മതി. അഞ്ച് മിനിട്ടിൽ ചമ്മന്തി തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ? ആവശ്യമായ സാധനങ്ങൾ കടുക് ഉലുവ വെളുത്തുള്ളി പച്ചമുളക് പുളി ശർക്കര ചുവന്നുള്ളി എണ്ണ ഉപ്പ് കറിവേപ്പില