ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാളി അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ശർക്കര. ഉത്സവ സീസൺ ആയതിനാൽ പൊങ്കാല നിവേദിക്കാൻ ശർക്കര കൂടിയേ തീരു. മാത്രമല്ല, പല ആയുർവേദ മരുന്നുകളിലും ഇത് പ്രധാന ഘടകമാണ്. ഡിമാൻഡ് ഏറിയതോടെ ശർക്കരയുടെ വ്യാജനും മാർക്കറ്റുകളിൽ സുലഭമായിരിക്കുകയാണ്. പഞ്ചസാര, ചോക്കിന്റെ പൊടി, ബേക്കിംഗ് സോഡ തുടങ്ങിയവ ചേർത്താണ് ശർക്കരയുടെ വ്യാജൻ
ഗുരുവായൂർ: ശീതകാലം കടുത്തതോടെ വിപണിയിൽ മുല്ലപ്പൂവിന് പൊള്ളുന്ന വില. കഴിഞ്ഞ ആഴ്ച മുഴത്തിന് 50 രൂപയായിരുന്ന മുല്ലപ്പൂവിന് ഞായറാഴ്ച 100 രൂപയായാണ് വർദ്ധിച്ചത്. ഗുരുവായൂരിലെ ചിലയിടങ്ങളിൽ ഒരു മുഴം പൂവിന് 120 മുതൽ 150 രൂപ വരെ ഈടാക്കുന്നുണ്ട്. അടുത്തു കെട്ടിയ മുല്ലപ്പൂവിന് 250 രൂപയായിരുന്നു വില. പെട്ടെന്നുണ്ടായ
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ശക്തമായതോടെ ധനകാര്യ, കമ്പോള വിപണികളില്‍ ചാഞ്ചാട്ടം രൂക്ഷമാകുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും ഗ്രീന്‍ലാന്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഇറാനിലെ പ്രതിസന്ധിയും നിക്ഷേപകര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യന്‍ ഓഹരികളും രൂപയും ഇന്നലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.
ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയും കടന്ന് മുന്നേറ്റം തുടരുകയാണ്. ഒരു ലക്ഷം എന്ന റെക്കോഡ് തുകയിലേക്ക് എത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. എന്നാലും ഒരു വര്‍ഷം കൊണ്ട് അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണത്തിന്റെ വിലയെത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത്
അത്താണി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിംഗ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ) ചരിത്രനേട്ടം. ഇന്ത്യൻ നേവിയിൽ നിന്നും 36 കോടി രൂപയുടെ ഓർഡർ ലഭിച്ചു. മത്സരാധിഷ്ഠിത ടെൻഡർ വഴി രാജ്യത്തെ വിവിധ പ്രമുഖ ഫോർജിംഗ് കമ്പനികളുമായി മത്സരിച്ചാണ് നേട്ടം കൊയ്തത്. നാവികസേനയുടെ അന്തർവാഹിനിയിലേക്ക് വേണ്ടിയുള്ള 60 തരത്തിലുള്ള
മുംബൈ: രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് കാരണം. എന്നാൽ പാം ഓയിലിൻ്റെ ഇറക്കുമതിയിലുണ്ടായ ഇടിവിന് പുരോഗതിയുണ്ട്. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു പാം ഓയിൽ ഇറക്കുമതി ഉണ്ടായിരുന്നത്. ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ
ചൂട് ക്രമാതീതമായി കൂടിയതും ഏസിയുടെ വില പണ്ടത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞതും കൂടെയായപ്പോൾ ഇപ്പോൾ സാധാരണക്കാർക്കും ഏസി വാങ്ങാം എന്നായി. അതെസമയം ശരിയായ കപ്പാസിറ്റിയുള്ള ഏസി വാങ്ങുന്നതിലും, മുറിയിൽ ഏസി ക്രമീകരിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി