ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പള്ളിയിൽ അടക്കമെല്ലാം കഴിഞ്ഞു എല്ലാവരും പല വഴിക്കു പോയി ചിലർ മരണവീട്ടിൽ പട്ടിണി കഞ്ഞി കുടിക്കുന്ന തിരക്കിൽ മരണപ്പെട്ടവളുടെ അമ്മയും സഹോദരങ്ങളും ഒരു മുറിയിൽ തളർന്നു കിടക്കുന്നു..കാണാതിരുന്നു കണ്ടചില ബന്ധുക്കൾ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു അവളുടെ പപ്പാ ആരോടോ സങ്കടം പറഞ്ഞു തേങ്ങി കരയുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവരിൽ
ഏട്ടാ എത്താറായോ രാത്രിക്ക് എന്താ കറി ഉണ്ടാക്കേണ്ടേ. ഉള്ളതൊക്കെ മതി. വേറെ ഇണ്ടാക്കണ്ട. നാളത്തേക്ക് ഉള്ള സാധനങ്ങൾ എല്ലാം മറക്കാതെ മേടിച്ചോളൂ കേട്ടോ. രാവിലെ ഞാൻ തന്ന പേപ്പറിൽ എല്ലാം എഴുതിയിട്ടുണ്ട്. ഞാൻ പറയണേ കേൾക്കണുണ്ടോ ഏട്ടാ. കേട്ടു കേട്ടു തുളസി... ഈശ്വര എല്ലാം മറക്കാണ്ട് മേടിച്ച മതിയാരുന്നു.
ഒരുവട്ടം തിരിഞ്ഞു നോക്കി കോളേജിലെ അവസാനനാളിലെ ക്‌ളാസ്മുറിയോടും യാത്ര പറഞ്ഞു, അവർ ആ വലിയ മൈതാനത്തിന്റെ ഓരത്തിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു…. പടിയിറങ്ങിപ്പോയ വസന്തത്തിനൊപ്പം ഇലപൊഴിച്ചു നിൽക്കുന്ന ആ മരത്തിനു കീഴെ എത്തിയപ്പോൾ ഒരു നിമിഷം നിന്നൂ…എന്തെന്നറിയില്ലാ ആ കോളാമ്പിപ്പൂക്കൾ പൂക്കുന്ന മരത്തോടും കലാലയത്തോടും അവിടെ പങ്കിട്ട എല്ലാർക്കും