ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബാഗ്ദാദ്: ഇറാഖിൻ്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ലോഞ്ച്പാഡായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് ഭരണകൂടവും സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ റീജിയണൽ ഗവൺമെൻ്റും വ്യക്തമാക്കി. ഇറാൻ അതിർത്തി കടന്ന് കുർദ് വിമതർ ആക്രമണത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു ഭരണകൂടങ്ങളും സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ
ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംയുക്ത ഏകോപനം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹും ടെലിഫോൺ സംഭാഷണ ചര്‍ച്ച നടത്തി ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍ നടത്തിയ "ഹീനമായ" ആക്രമണങ്ങളെ
ദുബായ്/റിയാദ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അതത് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആക്രമണങ്ങളിൽ യുഎഇയിൽ മൂന്ന്
മേഖലയിലെ ഇറാനിയൻ ആക്രമണങ്ങളില്‍ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും, ദുബായ് കിരീടാവ കാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ടെലിഫോണിൽ ചർച്ച നടത്തി. സൗദി അറേബ്യയ്ക്കും
റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദിന് തെക്കുകിഴക്കായി 80 കിലോമീറ്റർ അകലെയുള്ള അൽ-ഖർജ് മേഖലയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് പ്രതിരോധ സംവിധാനം തടയുകയും ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുകയും
ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് ഇന്ന് മിസൈൽ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അറിയിച്ചുള്ള മുന്നറിയിപ്പ് സന്ദേശമെത്തിയത്. പുറത്തിറങ്ങരുതെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. തങ്ങൾക്ക് തുടർച്ചയായി നാല് തവണ ഫോണിലൂടെ
ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു,
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇക്കാര്യം
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിര്‍ഹത്തിന്റെ (37,62,41,100 രൂപ) ബംബര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന വിബീഷ് പള്ളിയാലിയാണ് ആ ഭാഗ്യവാന്‍. ഫെബ്രുവരി 28 ന് എടുത്ത ടിക്കറ്റിനാണ് വിബീഷിന് സമ്മാനം ലഭിച്ചത്. ഗള്‍ഫ് മേഖലയിലുണ്ടായ അപ്രതീക്ഷിതമായ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് മാര്‍ച്ച്
"അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബി ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണശ്രമം വ്യോമ പ്രതിരോധ സേന (Air Defense) വിജയകരമായി പരാജയപ്പെടുത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ, വെടി വെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് ആറുപേർക്ക് പരിക്കേറ്റു. അബുദാബി എമിറേറ്റിലെ വ്യവസായ മേഖലയായ ഐ.സി.എ.ഡി 2 (ICAD 2) പരിധിയിലെ