ജമ്മുകാശ്മീർ: കാശ്മീരിൽ ഭീകരവാദികളെ തുടച്ചുനീക്കാനുള്ള നടപടികളുമായി മുന്നേറുന്ന സൈന്യം മൂന്ന് ഭീകരരെക്കൂടി വധിച്ചു. പുൽവാമാ ജില്ലയിലെ നാദിർ ഗ്രാമത്തിൽ ഇന്നുപുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. 48 മണിക്കൂറിനിടെ ജമ്മുകാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജയ്ഷെ മുഹമ്മദ് പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ
ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമു. ഇതുസംബന്ധിച്ച് കോടതിയോട് 14 ചോദ്യങ്ങൾ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോയെന്നും രാഷ്ട്രപതി ചോദിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീംകോടതിയോട്
6,000 മീറ്റർ ആഴത്തിലുള്ള ഇന്ത്യയുടെ ആഴക്കടൽ തേടിയുള്ള മനുഷ്യൻ്റെ ആദ്യ ദൗത്യം 2026 ഓടു കൂടി ആരംഭിക്കും. ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യം കൂടിയാണിത്.'മത്സ്യ' എന്ന കപ്പലിലായി രിക്കും ഇന്ത്യയുടെ ആഴക്കടൽ സന്ദർശനം. "സമുദ്രയാൻ" എന്നാണ് ദൗത്യത്തിൻ്റെ പേര്. 2026 ഓടു കൂടി ഇത് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്
കരസേനാ ഓഫീസർ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമർശം രാജ്യവ്യാപ കമായി പ്രതിഷേധത്തിന് ഇടയാക്കുകയും എല്ലാ കോണുകളിൽ നിന്നും വിമർശനങ്ങൾ നേരിടുകയും ചെയ്തതിനെ തുടർന്ന് മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ ബുധനാഴ്ച ക്ഷമാപണം നടത്തി. "എന്റെ പ്രസ്താവനയിൽ ഞാൻ ലജ്ജിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു, മാത്രമല്ല എന്റെ ഹൃദയത്തിന്റെ
ന്യൂഡൽഹി: ശശി തരൂർ എംപിയ്ക്ക് താക്കീതുമായി കോൺഗ്രസ് നേതൃത്വം. ഇന്ത്യ - പാക് സംഘർ ഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം ശശി തരൂരിന് താക്കീത് നൽകിയത്. ഇന്ത്യ - പാക് സംഘർഷത്തിൽ പല തവണ ശശി തരൂർ സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനകൾ
ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി 31 മാവോയിസ്റ്റുകളെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ യിലെ ഇതുവരെയുള്ള ഏറ്റവും വലിയ മവോയിസ്റ്റു വിരുദ്ധ ദൗത്യമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നിന്ന് 450 ഐജിഡികളും 40 ആയുധങ്ങളും കണ്ടെടുത്തതായും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് (മെയ് 14) ചേരും. നിലവില്‍ അതിര്‍ത്തിയിലെ അവസ്ഥ എന്താണെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി അഭിമാനകരമാണെന്നാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: പാകിസ്ഥാൻ പിടികൂടിയ ബിഎസ്‌എഫ് ജവാൻ പൂർണം കുമാർ ഷായെ (40) ഇന്ത്യക്ക് കൈമാറി. കഴിഞ്ഞ മാസം അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നതിനെത്തുടർന്ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് പിടികൂടിയ ഷായെ ഇന്ന് അട്ടാരി അതിർത്തിയിൽവച്ചാണ് ഇന്ത്യക്ക് കൈമാറിയത്. '2025 ഏപ്രിൽ 23 മുതൽ പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ബിഎസ്‌എഫ് ജവാൻ
ഇന്ത്യ-പാക് സംഘർഷത്തിനിടെ സോഷ്യൽ മീഡിയയിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയ ടെലിവിഷൻ താരമായ അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ മേജർ രവി. ഒരു യുദ്ധം നടക്കുന്ന സമയത്ത് എന്തെങ്കിലും ദേശവിരുദ്ധ പ്രസ്താവനകൾ നടത്തിയാൽ അയാളെ ദേശവിരുദ്ധനായാണ് കണക്കാക്കുന്നതെന്നും മേജർ രവി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം
ദില്ലി: പഞ്ചാബിൽ നിന്നും ഏപ്രിൽ 23 ന് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയി ലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോ ഴാണ് ഇദ്ദേഹത്തെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാ ൻ്റെയും