Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊന്നത് മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാൽ’; ‘ലൗ ജിഹാദ്’ വീണ്ടും എടുത്തിട്ട് അമിത് ഷാ

കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊന്നത് മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാൽ’; ‘ലൗ ജിഹാദ്’ വീണ്ടും എടുത്തിട്ട് അമിത് ഷാ

ബെലഗാവി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണവുമായി അമിത് ഷാ. മതപരിവർത്ത നത്തിന് സമ്മതിക്കാത്തതിനാണ് വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കൊല പ്പെടുത്തിയത് എന്നാണ് അമിത് ഷായുടെ പരാമര്‍ശം. ബെലഗാവി ജില്ലയിലെ ഹുക്കേരി പട്ടണത്തിൽ ബിജെപി സ്ഥാനാർഥി അണ്ണാ സാഹെബ് ജോലെയുടെ പ്രചാരണ

National
ദമ്പതികള്‍ തമ്മിലുള്ള നിസാര വഴക്കുകള്‍ ക്രൂരതയായി കണക്കാക്കാനാകില്ല; ദാമ്പത്യത്തില്‍ സഹിഷ്‌ണുത അനിവാര്യമെന്ന് സുപ്രീം കോടതി, ഭർത്താവിനെതിരെ യുവതി നൽകിയ സ്‌ത്രീധന പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി മാതൃക ദാമ്പത്യത്തിനുള്ള ഉപദേശങ്ങള്‍ നല്‍കിയത്

ദമ്പതികള്‍ തമ്മിലുള്ള നിസാര വഴക്കുകള്‍ ക്രൂരതയായി കണക്കാക്കാനാകില്ല; ദാമ്പത്യത്തില്‍ സഹിഷ്‌ണുത അനിവാര്യമെന്ന് സുപ്രീം കോടതി, ഭർത്താവിനെതിരെ യുവതി നൽകിയ സ്‌ത്രീധന പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി മാതൃക ദാമ്പത്യത്തിനുള്ള ഉപദേശങ്ങള്‍ നല്‍കിയത്

ന്യൂഡൽഹി: ഇണകൾ തമ്മിലുള്ള നിസാര പ്രകോപനങ്ങളും വഴക്കുകളും ക്രൂരത യായി കണക്കാക്കരുതെന്ന് സുപ്രീം കോടതി. ദൈനം ദിന ദാമ്പത്യ ജീവിതത്തിൽ ഇവ സാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. സഹിഷ്‌ണുത, പരസ്‌പര ബഹുമാനം എന്നിവയാണ് നല്ല ദാമ്പത്യത്തിന്‍റെ അടിസ്ഥാനമെന്നും ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച്

National
രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു; സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു; സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ ജില്ല മജിസ്‌ട്രേറ്റിന്‍റെ ഓഫീസിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്ജു‍ൻ ഖാർഗെ, റോബർട്ട് വാദ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ കിഷോരി ലാൽ ശർമ്മയാണ്

Current Politics
ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ  മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി ഉത്തർപ്രദേശിൽ ഗാന്ധികുടുംബത്തിന്റെ തട്ടകമായി ബാക്കിയുള്ളത് റായ്ബറേലിമാത്രം. കഴിഞ്ഞതവണ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ കുറഞ്ഞിരുന്നെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. റായ്ബറേലിയിൽ

Delhi
റാഗിങ് പരാതികളിൽ 90 ശതമാനവും തീർപ്പാക്കി -യു.ജി.സി.

റാഗിങ് പരാതികളിൽ 90 ശതമാനവും തീർപ്പാക്കി -യു.ജി.സി.

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് 2023-ൽ യു.ജി.സി.ക്ക് ലഭിച്ചത് 1240 പരാതി. അതിൽ 89.76 ശതമാനം പരാതിയും തീർപ്പാക്കി. പരാതികളിൽ ഭൂരിഭാഗവും 2023 ജനുവരി ഒന്നുമുതൽ 2024 ഏപ്രിൽ 28 വരെ രജിസ്റ്റർചെയ്തതാണെന്ന് യു.ജി.സി. ചെയർമാൻ പ്രൊഫ. എം. ജഗദീഷ് കുമാർ പറഞ്ഞു. 82 ശതമാനം പരാതിയിലും

Current Politics
അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഹുല്‍  റായ്ബറേലിയില്‍, കിഷോരിലാല്‍ ശര്‍മ അമേഠിയില്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ ശര്‍മ അമേഠിയില്‍

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍

National
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടും; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും, അമേഠിയില്‍  കെ.എല്‍ ശര്‍മ

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടും; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും, അമേഠിയില്‍ കെ.എല്‍ ശര്‍മ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും മല്‍സരിക്കും. വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയിലും ജനവിധി തേടുന്നത്. വലിയ റാലിയോടെയാകും രാഹുലിന്റെ പത്രികാ സമര്‍പ്പണം. പ്രിയങ്കാ ഗാന്ധിയും അദേഹത്തെ അനുഗമിക്കും. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്

Latest News
#Modi again made hate speech against Rahul ഷെഹ്സാദ’യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; രാഹുലിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോഡി

#Modi again made hate speech against Rahul ഷെഹ്സാദ’യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; രാഹുലിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോഡി

അഹമ്മദാബാദ്: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് 'ഷെഹ്സാദ'യെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇന്ത്യയില്‍ കോണ്‍ഗ്രസ് മരിക്കുമ്പോള്‍ വിഷമിക്കുന്നത് പാകിസ്ഥാനാണെന്നും ഗുജറാത്തിലെ ആനന്ദില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു. പാക്കിസ്ഥാന്റെ വിശ്വസ്ത അനുയായികളാണ്

National
#Rahul opposes Gandhi family members contesting: അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കും; ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുലിന് എതിര്‍പ്പ്

#Rahul opposes Gandhi family members contesting: അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കും; ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുലിന് എതിര്‍പ്പ്

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി കളെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. നാളെയാണ് രണ്ടിടങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍

News
സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്

സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്

പാലക്കാട്: മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്. തിരുവനന്തപുരത്ത്