ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍
ടെൽ അവീവ്: നിലവിലെ യുദ്ധത്തിൽ ഇറാൻ പലതവണ മാരകമായ ക്ലസ്റ്റർ ബോംബുകൾ (Cluster Bombs) പ്രയോഗിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ആരോപിച്ചു. ജനവാസ മേഖലകളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നദാബ് ഷോശാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യ ഇസ്രായേലിലെ ആകാശത്ത് മിസൈലുകൾ
ജനീവ/ബെയ്‌റൂട്ട്: ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന അതിശക്തമായ സൈനിക നീക്കങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ലെബനൻ ഒരു പ്രധാന യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുക യാണെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ,
ബാഗ്ദാദ്: ഇറാഖിൻ്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ലോഞ്ച്പാഡായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് ഭരണകൂടവും സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ റീജിയണൽ ഗവൺമെൻ്റും വ്യക്തമാക്കി. ഇറാൻ അതിർത്തി കടന്ന് കുർദ് വിമതർ ആക്രമണത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു ഭരണകൂടങ്ങളും സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ
മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ, മേഖലയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലെ ആശയവിനിമയ, റഡാർ സംവിധാനങ്ങളുടെ ഭാഗമായതോ സമീപത്തുള്ളതോ ആയ ഘടനകളെ ഇറാൻ ആക്രമിച്ചതായി ഈ ആഴ്ച ആദ്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. വാരാന്ത്യത്തിലും തിങ്കളാഴ്ചയും നടന്ന ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ
വാഷിങ്്ടണ്‍: ഇറാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കോ ഉടമ്പടികള്‍ക്കോ തയ്യാറല്ലെന്നും നിരുപാധികമായ കീഴടങ്ങല്‍ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപിന്റെ അന്ത്യശാസനം. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താന്‍ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെ ങ്കില്‍,
കൊച്ചി: വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്. മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. പിന്നാലെയാണ് കപ്പൽ നാലിന് കൊച്ചിയിൽ നങ്കൂരമിട്ടത്.
സാമാന്യം ഭേദപ്പെട്ട ശമ്പളമുള്ള ഒരു ജോലി ലഭിക്കുകയെന്നതാണ് യുവാക്കളുടെ സ്വപ്‌നം. ആഗ്രഹിച്ച ജോലി ലഭിച്ചാല്‍ തൊഴില്‍ മേഖലയില്‍ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട മുന്നോട്ട് പോകല്‍ ആയിരിക്കും ഏവരുടേയും ചിന്ത. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും ജോയിന്‍ ചെയ്ത ദിവസം തന്നെ ആ ജോലി വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒരു
കൊച്ചി: അമേരിക്കയുടെ ആക്രമണസാദ്ധ്യതയെ തുടർന്ന് ഇറാൻ കപ്പൽ ഐറിസ് ലവാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടി. ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്ച കപ്പലിന് അഭയം നൽകിയത്. 183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കി. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ