ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായ അഡ്മിന്‍ അനുമതിയില്ലാതെ ലൈവ് ഇടുകയായിരുന്നുവെന്നാണ് വിവരം. ലൈവ്
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണെന്നും അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ തന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖ
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, കൊച്ചി തുറമുഖത്തടുപ്പിച്ച ഇറാൻ പടക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവർ രാധാകൃഷ്ണനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ്. ലാവന്റെ
ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങ ളില്‍ മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയല്‍രാജ്യങ്ങ ളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തിന്
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍
ടെൽ അവീവ്: നിലവിലെ യുദ്ധത്തിൽ ഇറാൻ പലതവണ മാരകമായ ക്ലസ്റ്റർ ബോംബുകൾ (Cluster Bombs) പ്രയോഗിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ആരോപിച്ചു. ജനവാസ മേഖലകളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നദാബ് ഷോശാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യ ഇസ്രായേലിലെ ആകാശത്ത് മിസൈലുകൾ
ജനീവ/ബെയ്‌റൂട്ട്: ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന അതിശക്തമായ സൈനിക നീക്കങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ലെബനൻ ഒരു പ്രധാന യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുക യാണെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ,
ബാഗ്ദാദ്: ഇറാഖിൻ്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ലോഞ്ച്പാഡായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് ഭരണകൂടവും സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ റീജിയണൽ ഗവൺമെൻ്റും വ്യക്തമാക്കി. ഇറാൻ അതിർത്തി കടന്ന് കുർദ് വിമതർ ആക്രമണത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു ഭരണകൂടങ്ങളും സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ
മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ, മേഖലയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലെ ആശയവിനിമയ, റഡാർ സംവിധാനങ്ങളുടെ ഭാഗമായതോ സമീപത്തുള്ളതോ ആയ ഘടനകളെ ഇറാൻ ആക്രമിച്ചതായി ഈ ആഴ്ച ആദ്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. വാരാന്ത്യത്തിലും തിങ്കളാഴ്ചയും നടന്ന ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ