ന്യൂഡൽഹി: അതിക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേ ഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുൽ. ഏപ്രിൽ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സജ്ജാദ് ഗുൽ ഉൾപ്പെടുന്ന സംഘടനയാണെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ
ഹൈദരാബാദ്: എരിവും പുളിയും മധുരവും ചേർന്ന മാമ്പഴത്തിന്‍റെയും പുളിയുടേയുമൊക്കെ രുചികള്‍ എക്കാലത്തും ഏവരുടേയും വായിൽ കപ്പലോടിക്കുന്നവയാണ്. ഇന്ത്യയിൽ നിന്ന് അകലെ യായിരിക്കുമ്പോൾ പലർക്കും ഈ രുചികൾ നഷ്‌ടമാകാറുണ്ട്. എന്നാല്‍ 20 രാജ്യങ്ങളിലേക്ക് ഈ രുചി കയറ്റി അയച്ച് വമ്പന്‍ ബിസിനസ് കെട്ടിപ്പടുത്തിരിക്കുകയാണ് തെലങ്കാന സ്വദേശിയായ മുവ്വ പ്രഗതി. അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ,
വിവാഹത്തിനുശേഷം മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇസബെല്‍ കോള്‍സ് തന്റെ ഭര്‍ത്താവ് ക്രിസ്റ്റഫറിനെ ഒരു ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരായതിന്റെ ത്രില്ലിലായിരുന്നുവെന്ന് 32
മറ്റുള്ളവരോട് ദയ കാണിക്കുന്ന ശീലം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപിക ഒരുക്കിയ പരിപാടി വന്‍ ഹിറ്റായി. കാര്‍ അപകടത്തില്‍ മരിച്ച തന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ചെയ്തിരുന്ന കാര്യത്തെ തന്റെ ശിഷ്യന്മാരിലൂടെ പുനരവതരിപ്പിക്കാനായിരുന്നു അദ്ധ്യാപികയുടെ ശ്രമം. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റീന ഉള്‍മറാണ് കാറപകടത്തില്‍
മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്. ബീവാറിലെ പഞ്ചാബി
അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുകയും ബംഗലുരുവില്‍ ഹോട്ടല്‍ തുറന്ന് ബിസിനസില്‍ വന്‍ വിജയം നേടുകയും ചെയ്ത അമേരിക്കന്‍ പൗരന്‍ ഇനി നാട്ടിലേക്കില്ല. രാജ്യത്തുടനീളം ഹോട്ടല്‍ ശൃംഖല യുടെ ഭാഗമായി സ്‌റ്റോറുകള്‍ തുറന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നേടിയത് 196 കോടിയുടെ വരുമാനം. ഇന്ത്യയില്‍ ഉടനീളമായി 103 സ്‌റ്റോറുകള്‍ തുറന്ന്
യുകെയിൽ നിന്നുള്ള ഒരു കണ്ടൻ്റ് സ്രഷ്‌ടാവായ ആർ ആൽഫ് ലെങ് അടുത്തിടെ ഇന്ത്യയിലെ തൻ്റെ ബാല്യകാല വീട് സന്ദർശിച്ചതിൻ്റെ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവെക്കുന്നത്. ക്ലിപ്പിൽ, കുട്ടിക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയം ലെംഗ് അനുസ്മരിക്കുകയും ഏകദേശം 16
ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്ന നിരവധി വിദേശികളെകുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ റഷ്യൻ വനിത തനിക്ക് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ പങ്കുവെച്ച വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ഒസിഐ കാർഡ് ലഭിച്ച യുവതിയുടെ ആഹ്‌ളാദകരമായ നിമിഷങ്ങളാണ് കാണുന്നത്. https://www.instagram.com/terk_love/?utm_source=ig_embed&ig_rid=04587028-86a2-49e0-b696-1bc139a62e5d ഷില്ലോങ്ങിൽ
ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്‍, അച്ഛന്‍ കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ മകള്‍ ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറ ഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില്‍ ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി
ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന് മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ് ദശകങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്- ഹെലന്‍ ദമ്പതിക ളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്. ഹെലന്‍ ഫെലുംലീ എന്ന