ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ,
ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കാത്തവർ ചുരുക്കമായിരിക്കും. നമുക്ക് മുന്നിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമെത്തുന്നതിന് മുൻപേ എത്തുന്നത് ഗ്ലാസുകളും പ്ലേറ്റുകളും ചൂടുവെള്ളവുമായിരിക്കും. ചില ഹോട്ടലുകളിൽ ജീവനക്കാർ തന്നെ ഗ്ലാസുകളിൽ വെള്ളമൊഴിച്ചുതരും. അല്ലെങ്കിൽ നമ്മൾ തന്നെ വെള്ളമൊഴിക്കും. അതിനുമുൻപ് ആ ഗ്ലാസുകളും പാത്രങ്ങളും ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ?
തൊടുപുഴ: മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളിൽ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളിൽ ചക്കയ്ക്ക് വൻ ഡിമാൻഡായത്. വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതൽ 50 രൂപ വരെ ലഭിക്കുന്നതിനാൽ പ്ലാവിൽ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്. ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളിൽ കച്ചവടം
നല്ല പഞ്ഞിപോലെയുള്ള ദോശ സാമ്പാറിനും ചട്‌നിക്കുമൊപ്പം കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. പക്ഷേ, പലപ്പോഴും ദോശ ചുടുമ്പോൾ അതിന് കട്ടി കൂടിപ്പോകാറുണ്ട്. അരിയും ഉഴുന്നും അരച്ചുചേർത്താണ് ദോശയുണ്ടാക്കുന്നത്. മൂന്ന് ഗ്ലാസ് അരിക്ക് (പച്ചരിയോ പുഴുക്കലരിയോ) ഒരു ഗ്ലാസ് ഉഴുന്നാണ് കണക്ക്. ഈ അളവിൽ മാറ്റമുണ്ടായാൽ ദോശയ്‌ക്ക് കട്ടി കൂടാനുള്ള സാദ്ധ്യതയുണ്ട്.
ഭാവിയിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളിൽ അഭയം തേടേണ്ട. അതിനുള്ള വഴി നിങ്ങളുടെ വീട്ടിനുള്ളിൽ തന്നെ കാണും. പ്രോബയോട്ടിക് പാനീയങ്ങൾ, ഹെർബൽ ചായകൾ, കൊമ്പുച്ച, പഞ്ചസാര കുറഞ്ഞ സോഡകൾ എന്നിവ ഇന്ന് രുചിക്ക് വേണ്ടി മാത്രമായി നിർമ്മിക്കപ്പെടുന്നതല്ല. വിറ്റാമിൻ ഗുളികകൾ നൽകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇത്തരം പാനീയങ്ങളിലൂടെ
മട്ടന്നൂരിലെ ജനസേവന സാമൂഹ്യരംഗങ്ങളിലെ നിറ സാനിദ്ധ്യമായ ഹിറാ സെന്ററിന്റെനേതൃത്വത്തിൽ ആയിരക്കണക്കിന് പേർക്ക് നല്കിവരുന്ന ബിരിയാണി കഞ്ഞിക്ക് 21 വയസ്. 2005 ലാണ് നോമ്പ് തുറ വിഭവമായി ബിരിയാണി കഞ്ഞി വിളമ്പിത്തുടങ്ങിയത്. ചെന്നൈയിലും കേരളത്തിലും വ്യാപാരിയായ ടോപ്കോ അസീസാണ് ബിരിയാണി കഞ്ഞിയുടെ ചേരുവകൾ കണ്ടെത്തി അന്നത്തെ നോമ്പ്തുറ കൺവീനർ എൻ.പി.അബ്ദുറസ്സാഖിനെ
ചിക്കൻ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ചിക്കൻ എങ്ങനെ വ്യത്യസ്തമായി തയ്യാറാക്കാമെന്ന് ആലോചിക്കുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് പറ്റിയ ഒരു കറിയാണ് പുളിയിഞ്ചി ചിക്കൻ. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ എണ്ണ - രണ്ട് ടേബിൾ സ്പൂൺ ഉലുവ - 1/2 ടീ സ്പൂൺ കടുക് -
വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, ഫെെബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് കിവി. പച്ച നിറത്തിലെ മൃദുവായ കിവി ചെെനീസ് നെല്ലിക്ക എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മ ആരോഗ്യം സംരക്ഷിക്കാനും കിവി സഹായിക്കുന്നു. ദിവസവും രണ്ട് കിവി കഴിക്കുന്നത് മികച്ച ഉറക്കം നൽകും.