ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിൽ വിളയില്ലെന്നാണ് പൊതുവെയുളള ധാരണ. എന്നാൽ അത് തൽക്കാലം മാറ്റിവച്ചേക്കൂ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് നന്നായി വിളവുതരും. ചട്ടിയിലോ, ഗ്രോബാഗിലോ നടുകയും ചെയ്യാം. അധികം പരിചരണം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. വിത്തുവാങ്ങാൻ പണം മുടക്കേണ്ട എന്നത് കൃഷിയിലെ പണച്ചെലവ് കുറയ്ക്കും. നാട്ടിലെ
കുട്ടികളടക്കം മിക്കവരും നോ പറയുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിലെ വഴുവഴുപ്പാണ് മിക്കവാറും പേർക്കും ഇതിനോടുള്ള ഇഷ്ടമില്ലായ്മയ്ക്ക് കാരണം. വെണ്ടയ്ക്ക കൊണ്ട് തോരൻ, മെഴുക്ക് പുരട്ടി എന്നിവ തയ്യാറാക്കാറുണ്ട്. സാമ്പാറിലും വെണ്ടയ്ക്ക ഒഴിവാക്കാനാവാത്ത ചേരുവയാണ്. എന്നാൽ എങ്ങനെ തയ്യാറാക്കിയാലും വെണ്ടയ്ക്കയിലെ വഴുവഴുപ്പ് മിക്കപ്പോഴും അതുപോലെ തന്നെ കാണാറുണ്ട്. ചില സൂത്രവിദ്യകൾകൊണ്ട്
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരുും മുന്നിട്ടിറങ്ങണമെന്നും അവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി. പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ല ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ നടത്തിയ പ്രസംഗത്തിൽ ഇമാം
നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് പ്രഭാത ഭക്ഷണം. രാത്രി ആരംഭിക്കുന്ന വിശ്രമത്തിന് ശേഷം നമ്മുടെ ശരീരത്തിന് ഊർജം നൽകുന്നതാണ് പ്രഭാത ഭക്ഷണം. എന്നാൽ പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. പ്രഭാത ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കെ.എസ്.ആര്‍.ടി.സി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളര്‍ച്ച നേടുന്നു. 2023ല്‍ ശരാശരി പ്രതിദിന യാത്രക്കാര്‍ 19.35 ലക്ഷമായിരുന്നത് നടപ്പുവര്‍ഷം ജനുവരി 31ന് 14.63% വര്‍ദ്ധനയോടെ 22.18 ലക്ഷമായി. 2021ല്‍ പ്രതിദിന സര്‍വീസുകള്‍ ശരാശരി 7.93 ലക്ഷം കിലോമീറ്ററില്‍ നിന്നും
ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ആത്മസമർപ്പണത്തിന്റെയും റംസാൻ നാളുകളാണ് ഇപ്പോൾ. ഉപവാസവും സൽക്കാരവും പരസ്പരം കൈകോർത്ത് നിൽക്കുന്ന കാലയളവാണ് നോമ്പുകാലം. റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജ്ജനിലയും ഉൻമേഷവും. കൂടാതെ വേനൽക്കാലം ജോലിത്തിരക്കുകൾ ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങൾ ആണ്.
ആലിൻ ഷെറിൻ അബ്രഹാം എന്ന കുഞ്ഞുമാലാഖ കേരളക്കരയ്ക്ക് ആഴത്തിലുള്ള നോവും എന്നാൽ അഭിമാനവും സമ്മാനിച്ചിട്ടാണ് ലോകത്തോട് വിട പറഞ്ഞ് പോയത്. കേവലം പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ്റെ നേത്രപടലങ്ങൾ, ഹൃദയ വാൽവ്, കരൾ, വൃക്ക എന്നിവയാണ് മറ്റ് ജീവനുകൾക്ക് പകുത്തു നൽകിയത്. കുഞ്ഞുങ്ങളിലെ അവയവ ദാനം എന്ന