സ്ത്രീകൾക്ക് നേരെ നടക്കുന്ന നഗ്നതാ പ്രദർശനത്തിൽ പ്രതികരിച്ച് മുരളി തുമ്മാരു കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ കണ്ണൂർ ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ വച്ച് മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനത്തെ കുറിച്ച് ഇന്ന് രാവിലെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്.
കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യ ത്തി ന്റെ ഉത്തേജകം കുത്തിവെച്ചു കൊണ്ടാണ് 1948 മാർച്ച് മാസം പത്തിന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകൃതമാവുന്നത്. സ്വതന്ത്ര്യത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശ ത്തു പ്രകാശ നിര്‍ഭരമായ
കേരളത്തിന്റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും 'ലീഡര്‍' എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തി ന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്. കെ. കരുണാകരനെക്കുറിച്ചും
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്. രോഗപ്രതിരോധ പ്രവര്‍ത്ത നങ്ങളില്‍ അശാസ്ത്രീയമായ നിലപാടുകള്‍ ഈയിടെയായി കണ്ടുവരുന്നു. ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന ലോ ക്ക് ഡൗണ്‍ നിയന്ത്ര ണങ്ങള്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് ഉതകുന്ന രീതിയില്‍ ആയി മാറിയിരിക്കുന്നു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും
കഴിഞ്ഞ കുറച്ചു ദിവസമായി ചര്‍ച്ച ചെയ്യുന്നത് പീഡനവും അത്മഹത്യയുമാണ്, ഇത് ചര്‍ച്ച കൊ ണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഓരോ വെക്തികളിലും ഉണ്ടാകേണ്ടേ മാറ്റങ്ങളുടെ പ്രശന മാണ്, അത് ചെറുപ്പം മുതല്‍ വളര്‍ത്തി കൊണ്ട് വരേണ്ട ഒന്നാണ് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ എപ്പോൾ വിവാഹം കഴിക്കണമെന്നു പോലും തീരുമാനിക്കാൻ