ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായ കൻ, ടെലിവിഷൻ സീരിയല്‍ നിർമാതാവ്... വിശേഷണങ്ങൾക്കും അപ്പുറമാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. മലയാള സിനിമയുടെ ചരിത്രത്തിലെ സമാനത കളില്ലാത്ത കലാകാരൻ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണിന്ന്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഗാന വസന്തം സമ്മാനിച്ച കവി ഇന്നിതാ ശതാഭിഷിക്ത നാകുകയാണ്. സിനിമയുടെ
ഓര്‍മകളില്‍ ദേവഗീതം : മലയാളികളുടെ പ്രിയപ്പെട്ട ദേവരാജന്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ്സ്. ഇന്ത്യന്‍ സിനിമ സംഗീത ലോകത്തെ വിഖ്യാത വ്യക്തിത്വമാണ് ജി. ദേവരാജന്‍. 300ലധികം സിനിമകള്‍, 20 തമിഴ് ചിത്രങ്ങള്‍, നാല് കന്നട സിനിമകള്‍ എന്നിവയിലായി 3,000 ലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. പകരം
ചരിത്രം അങ്ങനെയാണ് വലിയ ചരിതം രചിക്കുകയും രചിക്കപെടാതെ പോകുയും ചെയ്യുന്ന നിരവധി ചരിത്രങ്ങള്‍ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടികാണിക്കാന്‍ കഴിയും കഴിവുണ്ടായിട്ടും അറിയപെടാതെ പോകുന്ന ആളുകള്‍ നിരവധി ചിലര്‍ അധികാര വര്‍ഗത്തിന്‍റെ അടിച്ചമര്‍ത്തലില്‍ ആരും അറിയാതെ പോകുന്നു, ചിലര്‍ കഴിവി ല്ലെങ്കിലും ഉയര്‍ന്നുവരുന്നു. ചരിത്രത്തിൽ എവിടെയും ഇടമില്ലാതെ പോയ ഒരു
തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന്റെ പേരില്‍ സഹോദരി പദ്മജ വേണു ഗോപാലിനോടു കൊമ്പു കോര്‍ത്തു നില്‍ക്കുകയാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍. പദ്മജയ്ക്കു പാര്‍ട്ടി ഒട്ടേറെ അവസരങ്ങള്‍ നല്‍കിയെന്നും അതെല്ലാം മറന്നാണ് ബിജെപി പ്രവേശനമെന്നുമാണ് മുരളി പറയുന്നത്. എന്നാല്‍ അവഗണന സഹിക്കാനാവാതെയാണ് കോണ്‍ഗ്രസ് വിട്ടതെന്ന്
25 വയസിൽ താഴെയുള്ള ഡിപ്ലോമക്കാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ശമ്പളമോ സ്റ്റൈപ്പന്‍റോ ലഭിക്കുന്ന ജോലി നൽകുമെന്ന ഉറപ്പ്, സർക്കാർ റിക്രൂട്ട്‌മെന്‍റില്‍ സുതാര്യത ഉറപ്പാക്കാ നുള്ള നിയമം, സാമൂഹിക സുരക്ഷ പദ്ധതി, ജിഗ് ഇക്കണോമി തൊഴിലാളികള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനായി 5,000 കോടി രൂപയുടെ ഫണ്ട്. എന്നിവയാണ് രാഹുല്‍
സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്‍റ് മണ്ഡലമാണ് തൃശൂര്‍. ഇടതിനോട് കൂറ് പുലര്‍ത്തുന്ന മണ്ഡലം ചിലപ്പൊഴൊക്കെ കോണ്‍ഗ്രസിനോട് മമത കാട്ടുകയും വിജയം നല്‍കുകയും ചെയ്‌തിട്ടുണ്ടെന്നതും വസ്‌തുതയാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍. 2021ലെ നിയമസഭ
ലോകസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗീകമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യും 28 രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡ്യാ മുന്നണിയും സമരസന്നദ്ധമായി പോര്‍ക്കളത്തില്‍ മുഖാഭിമുഖമാണ്. ഭരണസഖ്യമായ എന്‍.ഡി.എ.ക്ക് ആണ് മുന്‍കൈ ഇപ്പോള്‍ ഉള്ളതെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യസഖ്യം ആരംഭത്തിലു ണ്ടായിരുന്ന ശിഥിലാവസ്ഥയില്‍ നിന്നും ഉണര്‍വ്വ് പ്രാപിക്കുകയാണ്. കോണ്‍ഗ്രസും
പി.സിയും കാവിക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല. ഏറെ മോഹങ്ങളോടെയാണ് പി.സി ജോര്‍ജും പരിവാരങ്ങളും ബി.ജെ.പിയില്‍ ലയിച്ചത് പി.സിക്ക് മുമ്പേ ബി.ജെ.പി പാളയത്തിലെ ത്തിയ സാക്ഷാല്‍ എ.കെ ആന്റണിയുടെ പുതന്‍ അനില്‍ ആന്റണിക്ക് അവര്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റ് നല്‍കി. ലയനത്തിന് മുന്നോടിയായി
ജോർജ് പണിക്കർ, ചിക്കാഗോ ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ് . ഏവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട നേതാവ് . സംഘടനയുടെ നിരവധി
ഫെബ്രുവരി 14 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ BAPS ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വലതുപക്ഷ ഹിന്ദു വൃത്തങ്ങൾക്കുള്ളിൽ വാചാടോപങ്ങളുടെ തരംഗത്തിന് കാരണമായിരിക്കുകയാണ്. അവര്‍ “യഥാർത്ഥ ഇസ്ലാമിക ലോകത്ത്” മോദിയെ ബഹുമാനിക്കപ്പെടുന്നു എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, വലതുപക്ഷ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ “അബുദാബി കീഴടക്കിയത്” ആഘോഷിക്കുന്ന സന്ദേശങ്ങളും നരേന്ദ്ര മോദിയുടെ