Category: Editor’s choice

Editor's choice
നൂറ്റാണ്ടിന്‍റെ  വിപ്ലവ സൂര്യന്‍; നൂറിന്‍റെ നിറവില്‍

നൂറ്റാണ്ടിന്‍റെ വിപ്ലവ സൂര്യന്‍; നൂറിന്‍റെ നിറവില്‍

തിരുവനന്തപുരം: സാധാരണക്കാരന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അവരുടെ മനസില്‍ ജ്വലിക്കുന്ന സൂര്യനായ വി.എസ് അച്യുതാനന്ദന് നാളെ ( 20-10-2030) നൂറ് തികയും. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറ് വയസ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസ

Editor's choice
പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം, കാലാവസ്ഥ യുമായി ബന്ധപ്പെട്ട സംഭവങ്ങൾ, പ്രധാന വെല്ലുവിളി| 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌  വ്യവസ്ഥയാകും’, ചൈനയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍, ഐ എം എഫ്  ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ : ഗീതാ ഗോപിനാഥ്

പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം, കാലാവസ്ഥ യുമായി ബന്ധപ്പെട്ട സംഭവങ്ങൾ, പ്രധാന വെല്ലുവിളി| 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയാകും’, ചൈനയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍, ഐ എം എഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ : ഗീതാ ഗോപിനാഥ്

2027-28 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഈ വർഷം ആഗോള വളർച്ചയുടെ 15 ശതമാനം രാജ്യം സംഭാവന ചെയ്യുമെന്ന് രാഹുൽ കൻവാലുമായുള്ള പ്രത്യേക സംഭാഷണത്തിൽ ഗീതാ ഗോപിനാഥ്

Editor's choice
ഡല്‍ഹി പ്രഖ്യാപനത്തില്‍ അമിതാഭ് കാന്തിനെ അഭിനന്ദിച്ച് തരൂര്‍

ഡല്‍ഹി പ്രഖ്യാപനത്തില്‍ അമിതാഭ് കാന്തിനെ അഭിനന്ദിച്ച് തരൂര്‍

ഡല്‍ഹി പ്രഖ്യാപനം ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ജി 20 സംഘത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇത് പ്രശംസനീയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ പ്രശംസിച്ച തരൂര്‍ ഇത്തരമൊരു നയതന്ത്ര കരാര്‍ ഉണ്ടാക്കുക എളുപ്പമല്ലെന്നും പറഞ്ഞു. 'ഞാന്‍ ജി 20 ഷെര്‍പ്പ, അമിതാഭ് കാന്ത് വിദേശകാര്യ

Editor's choice
മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍| ഈസി വാക്കോവറോ കടുത്ത മത്സരമോ? അന്തിമ വിധിയ്ക്ക് ചൊവ്വാഴ്ച വോട്ടര്‍മാര്‍ ബൂത്തിലേക്ക്; പുതുപ്പള്ളി ഫലത്തെക്കുറിച്ച് ആകാംക്ഷ ശക്തം| ഒന്നുകില്‍ നേരിയ മാര്‍ജിന് ജയം,അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്.

മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍| ഈസി വാക്കോവറോ കടുത്ത മത്സരമോ? അന്തിമ വിധിയ്ക്ക് ചൊവ്വാഴ്ച വോട്ടര്‍മാര്‍ ബൂത്തിലേക്ക്; പുതുപ്പള്ളി ഫലത്തെക്കുറിച്ച് ആകാംക്ഷ ശക്തം| ഒന്നുകില്‍ നേരിയ മാര്‍ജിന് ജയം,അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കുകയാണ്. ചൊവാഴ്ചയാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ കേരളം ആകാക്ഷ യോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്. മത്സരിക്കുന്നത് മകന്‍ ചാണ്ടി ഉമ്മനും,മറുവശത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളംകുടിപ്പിച്ച

Editor's choice
ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട, യൂണിയൻ ഓഫീസിൽ വിളിക്കണം, ഒരു മണിക്കൂറിനുള്ളിൽ ശവമടക്കിനുള്ള പണവുമായി എത്തും”

ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട, യൂണിയൻ ഓഫീസിൽ വിളിക്കണം, ഒരു മണിക്കൂറിനുള്ളിൽ ശവമടക്കിനുള്ള പണവുമായി എത്തും”

"ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട. എൻ്റെ യൂണിയൻ ഓഫീസിൽ വിളിക്കണം, അവർ ഒരു മണിക്കൂറിനുള്ളിൽ എൻ്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും", അൻപത് വർഷത്തോളം കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ഭാര്യാ പിതാവ് ജീവിച്ചരുന്ന കാലമത്രയും ഈ ഉറപ്പിന്മേലാണ് കഴിഞ്ഞത്. എന്നാൽ, അദ്ദേഹം മരിച്ച് ഒരു വർഷത്തോടടുക്കുമ്പോഴും ആ വിശ്വാസം

Editor's choice
സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ മിത്ത് വിവാദത്തില്‍ കരുതലോടെ സിപിഎം | വിശ്വാസപ്രശ്നം കത്തിയാല്‍ തിരിച്ചടി ഉറപ്പ് | എന്‍എസ്എസിനോട് ഇടയാനും പോകില്ല | കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാനും ഇട നല്‍കില്ല|

സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ മിത്ത് വിവാദത്തില്‍ കരുതലോടെ സിപിഎം | വിശ്വാസപ്രശ്നം കത്തിയാല്‍ തിരിച്ചടി ഉറപ്പ് | എന്‍എസ്എസിനോട് ഇടയാനും പോകില്ല | കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാനും ഇട നല്‍കില്ല|

ശബരിമല വിശ്വാസപ്രശ്നത്തില്‍ വന്ന തിരിച്ചടി മുന്നില്‍ നില്‍ക്കെ ഹിന്ദു സമൂഹത്തെ ഒരിക്കല്‍ക്കൂടി വെറുപ്പിക്കുന്ന സമീപനത്തില്‍ നിന്നും സിപിഎം പിന്‍വാങ്ങുന്നു. ശബരിമല പ്രശ്നത്തിനെ തുടര്‍ന്ന് ഹിന്ദുസമൂഹം സിപിഎമ്മില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുന്ന അവസരത്തില്‍ വെറുതെ വടി കൊടുത്ത് അടിവാങ്ങുകയാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചെയ്തത് എന്ന അഭിപ്രായം പാര്‍ട്ടിയില്‍ തന്നെ

Editor's choice
സ്വകാര്യ ബില്‍ അവതരണത്തിന് മുന്‍പ് പാര്‍ട്ടി അനുമതി വാങ്ങുന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല; ഫയല്‍ പുറത്തുപോയത് ദുരൂഹ ലക്ഷ്യത്തോടെ’

സ്വകാര്യ ബില്‍ അവതരണത്തിന് മുന്‍പ് പാര്‍ട്ടി അനുമതി വാങ്ങുന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല; ഫയല്‍ പുറത്തുപോയത് ദുരൂഹ ലക്ഷ്യത്തോടെ’

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന സ്വകാര്യ ബില്‍ അവതരണത്തിന് നോട്ടീസ് നല്‍കിയ വിവാദത്തില്‍ വിശദീകരണവുമായി ഹൈബി ഈഡന്‍ എംഎല്‍എ. തന്റെ ആവശ്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷി ക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ട തുണ്ട്

Editor's choice
ഒറ്റക്കൊറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നത്, നഗ്നതാ പ്രദർശനത്തിന് ശേഷം സ്ത്രീകളുടെ   ഷോക്ക് കണ്ട്  രസിക്കും പിന്നെ സ്ഥലം വിടും

ഒറ്റക്കൊറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നത്, നഗ്നതാ പ്രദർശനത്തിന് ശേഷം സ്ത്രീകളുടെ   ഷോക്ക് കണ്ട്  രസിക്കും പിന്നെ സ്ഥലം വിടും

സ്ത്രീകൾക്ക് നേരെ നടക്കുന്ന നഗ്നതാ പ്രദർശനത്തിൽ പ്രതികരിച്ച് മുരളി തുമ്മാരു കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ കണ്ണൂർ ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ വച്ച് മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനത്തെ കുറിച്ച് ഇന്ന് രാവിലെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്.

Editor's choice
75 വർഷത്തെ അമ്പിളികല.

75 വർഷത്തെ അമ്പിളികല.

കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യ ത്തി ന്റെ ഉത്തേജകം കുത്തിവെച്ചു കൊണ്ടാണ് 1948 മാർച്ച് മാസം പത്തിന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകൃതമാവുന്നത്. സ്വതന്ത്ര്യത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശ ത്തു പ്രകാശ നിര്‍ഭരമായ

Editor's choice
ഓര്‍മ്മയില്‍ പ്രിയ ലീഡര്‍, കെ കരുണാകരന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 വയസ്; കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കിയ നേതാവ്;  അസാധ്യ മായതിനെ സാധ്യമാക്കിയ ഇച്ഛാശക്തി.

ഓര്‍മ്മയില്‍ പ്രിയ ലീഡര്‍, കെ കരുണാകരന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 വയസ്; കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കിയ നേതാവ്; അസാധ്യ മായതിനെ സാധ്യമാക്കിയ ഇച്ഛാശക്തി.

കേരളത്തിന്റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക്‌ 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും 'ലീഡര്‍' എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തി ന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്. കെ. കരുണാകരനെക്കുറിച്ചും