തിരുവനന്തപുരം: കേരളത്തിന്റെ സഹകരണ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടി ക്കൊള്ള നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ആയിരം കോടിയുടെ കൊള്ള യാണെന്നും ഇതില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ സഹകരണ
തൊഴിൽ ചൂഷണവും മലിനീകരണവുമടക്കം ഒട്ടേറെയുണ്ട്. ഇവിടെ പ്രവർത്തിക്കുമെങ്കിൽ അതു നിയമപരമായിത്തന്നെയാവണം.ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അതുകൊണ്ടു കേരളത്തിലെ മുഴുവൻ വ്യവസായത്തിന്റെയും വ്യവസായികളുടെയും അപ്പോസ്തലനാകാൻ മുതലാളി ശ്രമിക്കേണ്ടതില്ല. കേരളത്തിലെ വ്യവസായിക അന്തരീക്ഷം സാബുവിൽ നിന്നു
അങ്ങനെ ജോസ്ഫൈന്‍ പുറത്തായി മുഖ്യമന്ത്രിയിലും സർക്കാരിലും പാർട്ടിയിലും ഇതുകൊണ്ടൊ ക്കെത്തന്നെയാണു പ്രതീക്ഷയെന്നും ഈ പാർട്ടിയെ നിങ്ങൾക്കറിയില്ല എന്നുമൊക്കെയുള്ള രോമാ ഞ്ചിഫിക്കേഷനുകൾ വന്നുതുടങ്ങിയി ട്ടുണ്ട്. കഴിഞ്ഞ നാലരവർഷക്കാലവും സ്ത്രീവിരുദ്ധമായി മാത്രം പ്രവർത്തിച്ചൊരു വ്യക്തിയെ കേവലം അരവർഷം മാത്രം ബാക്കിനിൽക്കേ രാജിവെപ്പിക്കാ ൻ സർക്കാരും പാർട്ടിയും കാണിച്ച അത്യുത്സാഹത്തിനെ എത്ര പ്രശംസിച്ചാലും
"അഞ്ചുവർഷം ഞാൻ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഉത്തരവാദപ്പെട്ട ഒരുപാടു ഫയലുകൾ കാണാൻ കഴിഞ്ഞു. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഫയലുകളും കണ്ടു. ഇസ്രത്ത് ജഹാ ന്റെ കേസ് നടന്നു. മോദിയും അമിത് ഷായും കൂട്ടുപ്രതികളായ ഒരുപാടു കേസുകൾ. ദേശീയ അന്വേ ഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അന്നു ബെഹ്‌റ. ആ മനുഷ്യൻ
സംസ്ഥാന കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ഹൈക്കമാന്റ് തിരുമാന പ്രകാരം പ്രതിപക്ഷ നേതാവിലൂടെ തുടക്കം കുറിച്ച മാറ്റത്തിന് ഏറെ പ്രതീക്ഷയോടെയാണ് പ്രവര്‍ത്തകര്‍ നോക്കികണ്ടത് അതുപോലെ. നിയുക്ത കെപിസിസി അധ്യക്ഷനായി നിമയമിതനായ കെ സുധാകരൻ ജൂണ്‍ 16 ബുധനാഴ്ച (ഇന്ന്‍) ഔദ്യോഗികമായി ചുമതലയേല്‍ക്കുകയാണ് കെ,പി,സിസി ആസ്ഥാനത്ത് രാവിലെ പതിനൊന്നിനും പതിനൊന്നരക്കും ഉള്ളിലാണ്
പാലക്കാട്: രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലന്ന്‍ പറഞ്ഞ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. രമ്യാ ഹരിദാസി നെ നിശബ്ദയാക്കാമെന്ന് കരുതേണ്ട. പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ സമാജ് വാദി പാര്‍ട്ടി യുവനേതാവ് അനില്‍ യാദവ് കോണ്‍ഗ്രസില്‍ ചേരുന്നു. കോൺഗ്രസ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ സംസ്ഥാന നേതാവ് ജിതിന്‍ പ്രസാദ് ബിജെപി യിൽ ചേർന്നത്. അതേസമയം പാർട്ടിയിലെ ശക്തനായ നേതാവ് പോയെങ്കിലും മറ്റൊരു യുവ
ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം വീണ്ടും ശക്തമാകുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കപിൽ സിബലും പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വീരപ്പമൊയ്ലിയും വിമർശിച്ചു. അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന എതിർപ്പ് പാർട്ടിക്ക് വീണ്ടും തലവേദനയാവുകയാണ് ജിതിൻ പ്രസാദയുടെ പേര്
കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കരുത്തുറ്റ മുഖം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്.പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാ സിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി.എതിരാളികൾ പോലും സമ്മ തിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് . പ്രവർത്തകരാണ് എൻ്റെ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന. നേതാക്ക ളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതേസമയം മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് സതീശന് പിന്തുണ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫും മുസ്ലീം ലീഗു മെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വന്നതോടെ കാര്യങ്ങളില്‍ വലിയ