അപ്രതീക്ഷിതമായി എത്തിയ നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയും സധൈര്യം നേരിട്ടതിൻ്റെ പേരിലാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കേരളം ഓർക്കുക. പാർട്ടിയ്ക്കുള്ളിലും ഭരണരംഗത്തും താൻ നേരിട്ട അനുഭവങ്ങൾ തുറന്നെഴു തുന്ന ആത്മകഥ പുറത്തിറക്കുകയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. ‘മൈ ലൈഫ് ആസ് എ
2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാര ത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്ക് പുറമെ നോവലുകളും തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1962 ഒക്ടോബര്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ
The book of well-known author Mr. Kunju C. Nair, was released in a function, by presenting a copy to Shri. V Muralidharan, the Hon. Minister of State for External Affairs & Parliamentary Affairs. The function
2010 ലെ നോബൽ സമ്മാന ജേതാവായ മരിയ വർഗാസ് യോസയുടെ ദ ബാഡ് ഗേൾ അതിഗംഭീര വായനയാണ്. പോസ്റ്റ് - ഫെമിനിസ്റ്റ് കാലഘട്ടത്തിലെ ലൈംഗിക സ്വാതന്ത്ര പ്രഖ്യാപനം നടത്തുന്ന പെൺകുട്ടികളുടെ പ്രണയ ബന്ധത്തിന്റെ കഥ പറയുകയാണ് യോസ ഒരു മധ്യവേനൽ ഒഴിവുകാലത്ത് റിക്കോർഡോ എന്ന കൗമാരക്കാരൻ ലിലി എന്ന
വായിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങൾ തേടി വരുന്ന അപൂർവ്വ അനുഭവം എനിയ്ക്ക് പലപ്പോഴു മുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം വായനാ കുറിപ്പുകൾ എഴുതി വെയ്ക്കുന്ന നോട്ടുബുക്ക് തുറന്ന് നോക്കിയപ്പോഴാണ് നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ പഴയ പുസ്തക തെരുവിൽ നിന്ന് സിൽക്ക് ലഭിച്ചതും അത് വായിച്ച അനുഭൂതിയും മുന്നിൽ വന്നത്. വായനാ വേളകളെ
മുടി അഴിച്ചിട്ട് പറയുന്ന പേച്ചിൽ ആഞ്ജാശക്തിയും വെളിപാടുകളുടെ നിലപാടു തറയുമുണ്ട്. നാട്ടു ദൈവങ്ങൾ തോറ്റവും തെയ്യവും തിറയും പടയണിയും മുടിയേറ്റിയാൽ പറയുന്നത് സത്യങ്ങ ളാണ്. ആ സത്യം തീചാമുണ്ഡി പോലെ മലേരി കയറി പൊള്ളി പറയുന്ന ഉള്ളുരക്കങ്ങളാണ്. രവി വർമ്മ തമ്പു രാന്റെ മുടിപ്പേച്ച് ഈ കാലത്തിന്റെ ആത്മാവിൽ
ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചിരിക്കാത്തവര്‍ക്കിടയില്‍ ചിരിക്കുന്നവന്‍ ഭ്രാന്തന്‍ എന്ന മനോഭാവവും നിലവിലുണ്ട്. ചിരിക്കാന്‍ കഴിയുകയെന്നത് അത്ര വലിയ കാര്യമല്ലെങ്കിലും ചിരിപ്പിക്കാന്‍ കഴിയുകയെന്നത് നിസ്സാരമായ കഴിവല്ല. അരസികനെയും രസിപ്പിച്ച് ചിരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം അധികമാര്‍ക്കും സ്വായത്തമാക്കാന്‍ പറ്റിയതല്ല. പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലൊരു മന്ദഹാസമെങ്കിലും പരത്താന്‍ കഴിയുന്ന പത്തൊമ്പതു ചിരിക്കഥകള്‍ സമാഹരിച്ച്